scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

May 30, 2011

തുഞ്ചത്തെഴുത്തച്ഛന്‍




øÞÎÞÏÃæÎKá çµZAáçOÞZ ÎÜÏÞ{ßAí ²ÞVÎ ÕøáæKÞøá çÉøÞÃí ®ÝáJºí»X. ÎÜÏÞ{Jßæa Õ{VJºí»X ÄæKÏÞÃí ¥çgÙ¢. '''ÈÎáæAÝáJºí»æÈ¿áJ ÍÞ×ÞdµÎAÃçA Öøâ""" ®Ká æµÞ¿áBÜïâV µáEßAáGX ÄOáøÞX ÉÞ¿ßÏßGáIí. 



ÍÞ×ÏßW ÈßÜÕßÜßøáK ÉÞGí, ÎÃßdÉÕÞ{ øàÄßµæ{ ØÎÈbÏßMß‚í ÉáÄßæÏÞøá µÞÕcÉÞÄÏíAá Äá¿AÎßGÄᢠ®ÝáJºí»ÈÞÃí. ÍÞ×ÏßæÜ ÈÜï ÉÆB{ᢠdÉçÏÞ·ß‚á ÉÄßE Ø¢ØíµãÄ Øø{ÉÆB{ᢠçºVJí ²øá ÎçÈÞÙø ÎÃßdÉÕÞ{èÖÜßAí ¥çgÙ¢ Äá¿AÎßGá. ÎÜÏÞ{¢ ØVÕØNÄÕᢠdÉìÂÕáÎÞÏ ÍÞ×ÏÞµÞX §Äá µÞøÃÎÞÏß.


ÉßWAÞÜ µÕßµZæAÜïÞ¢ ®ÝáJºí»æa ÍÞ× ÎÞÄãµÏÞÏß. §çÄÞæ¿ÞM¢ ÎÜÏÞ{ÍÞ×Ïáæ¿ ØbÄb¢ ÕàæI¿áAÞÈᢠÉáÄßæÏÞøá µÞÕcÍÞ×ÏíAá Äá¿A¢ µáùßAÞÈᢠ®ÝáJºí»X µãÄßµZAá ØÞÇß‚á. ÄÎßÝßWÈßKᢠآØíµãÄJßWÈßKᢠæµÞçUIÄá æµÞIᢠÄçUIÄá ÄUßÏᢠÉáÄßæÏÞøá ÍÞ×Þ¸¿ÈÏᢠØã×í¿ßAæMGá. ¥ÄáæµÞIÞÃí ¥çgÙ¢ ÍÞ×Ïáæ¿ ÉßÄÞÕÞÏÄí.


ØVÕøØB{ᢠ͵íÄßøØJßÜÜßÏß‚í ¥ÕÄøßMßAÞÈÞÃí ®ÝáJºí»Èß×í¿¢. ÎÙJÞÏ ¼àÕßÄÄÄbB{ᢠÆVÖÈB{ᢠæµÞIá ·¢ÍàøÎÞÃí ¦ µãÄßµZ. ÉÄßÈÞùÞ¢ ÈâxÞIÞÃí ®ÝáJºí»æa µÞܸG¢. ÎÜMáùJí ÄßøâøßæÜ ÄãAIßÏâV çfdÄJßÈ¿áJáU ÄáFXÉùOßÜÞÃá ¼ÈÈ¢. çÉøßæa µÞøcJßW ÉÜ ¥ÍßdÉÞÏB{áIí. øÞÎÞÈá¼X ®K çÉøßÈÞÃá ÎáXÄâA¢. ¥ÇcÞv øÞÎÞÏâ µß{ßMÞGí, ÎÙÞÍÞøÄ¢ µß{ßMÞGí ®KßÕÏÞÃí ®ÝáJºí»çaæÄKá ÈßØíÄVA¢ ÉùÏáK µãÄßµZ. ÍÞ·ÕÄ¢ µß{ßMÞGí, ÙøßÈÞεàVJÈ¢ ®KßÕÏᢠ®ÝáJºí»çaæÄKÞÃí ¥ÍßdÉÞÏ¢.



µÕßÄÏßW ÕßøßÏáK ºßdÄBZ

ÕVÃÈÞèÕÍÕ¢ ®ÝáJºí»X µÕßÄÏáæ¿ Îá~ÎádƵ{ßæÜÞKÞÃí. ÍÞøÄ¢ µß{ßMÞGßW ÈßKá ²øáÆÞÙøâ



µã×íÃæa çµÖÞÆßÉÞÆÕVÃÈ 

''''ÈßùK ÉàÜßµZ ÈßøAçÕ µáJß
æÈùáµÏßWAâ¿ßJßùæÎÞ¿áæµGß
µøßÎáµßæÜÞJ ºßµáøÍÞøÕá¢
ÎÃßµZ ÎßK߿ᢠÎÃßAßøà¿Õá¢
µáÈáµáæÈ‚ßKᢠµáùáÈßøÄçzW
ÈÈáÈæÈæMÞ¿ßæEÞøá æÉÞ¿ßÉxß
ÄßܵÕáæÎÞGá ÕßÏVMßÈÞW ÈÈ
Eáܵá Øã×í¿ß‚á Íøß‚á Ø¢Ùøß
‚ß{µáK ºßÜïàÏá·{Í¢·ßÏá¢"...""



͵íÄßÏáæ¿ µøáJí

®ÝáJºí»X ¼àÕß‚ßøáK µÞܸGJßW (ÉÄßÈÞùÞ¢ ÈâxÞIí) ¦dµÎÃB{ÞÜᢠ¥ÇßÈßçÕÖJÞÜᢠÇÞVÎßµÎÞÏᢠØÞ¢ØíµÞøßµÎÞÏᢠĵVK ¥ÕØí@ÏßÜÞÏßøáKá çµø{¢. ¥¿ßÎJJßæaÏᢠ
¥Õ·ÃÈÏáæ¿ÏᢠȿáÕßW ÈG¢ÄßøßE ¼ÈÄ. ØÞOJßµÎÞÏß ÄµVK¿ßE ØÎâÙ¢. §BæÈÏáU ÈÞÈÞÆáøßÄBZAᢠÇÞVÎßµJµV‚ÏíAᢠdÉÄßçøÞÇÎÞÏß ÖµíÄßdÉÞÉß‚ÄÞÃá ͵íÄßdÉØí@ÞÈ¢. çµø{JßW ¥ÄßÈá çÈÄãÄb¢ ÈWµßÏÄí ÄáFæJÝáJºí»ÈÞÃí. ©JçøLcÏßW Äá¿Bß §Lc ÎáÝáÕX dɺøß‚ §ì dÉØí@ÞÈJßÈí ®ÝáJºí»X Äæa ¥ÇcÞvøÞÎÞÏâ, ÍÞøÄ¢ µß{ßMÞGáµ{ßÜâæ¿ ÖµíÄßçϵß.



ØÞÙßÄcÄàVÅÞ¿ÈJßÈí

®ÝáJºí»X ¼Èß‚ ÄßøâV ÄáFX ÉùOßÜáU ØíÎÞøµJßW ®ÜïÞ ÕV×ÕᢠÄáFX ØÞÙßÄc ©WØÕÕᢠ®ÝáJÞÃß ®ÝáKUßMᢠȿJáKá. Õß¼ÏÆÖÎß ÆßÕØ¢ ¦Æcfø¢ µáùßAÞX §Õßæ¿ ÈâùáµÃAßÈá µáøáKáµZ ®JÞùáIí. æ×ÞVÃâV, çµÞÝßçAÞ¿í ùÏßWçÕ Øíçx×Èß¿ÏíAÞÃí ÄßøâV. 



ÄáFX ÎmÉ¢, ØøØbÄß ÎmÉ¢, d·sÖÞÜ, ·çÕ×Ãçµdw¢ Äá¿BßÏÕ ÄáFX ÉùOßÜáIí. §Õßæ¿ÏáU µÞEßø¢ µÏíAÞJÄÞæÃKÞÃá ÕßÖbÞØ¢. 1906 ÎáÄW ÄæK ÄßøâøßW ØíÎÞøµÎáIÞAÞX dÖ΢ Äá¿BßæÏCßÜᢠ1954ÜÞÃí ¥Äá ÏÞÅÞVÅcÎÞÏÄí. 



ÖÞøßµèMÄçÜ...

®ÝáJºí»Èá çÖ×ÎÞÃá çµø{JßW 'µß{ßMÞGí" ®æKÞøá dÉØí@ÞÈ¢ dɺÞøJßW ÕKÄí. µÕßAí '¥ù¢" ÉxÞÄßøßAÞX µß{ßæÏæAÞIá ÉÞ¿ßAáK øàÄß Øbàµøß‚ÄÞÃí ®æKÞøá ¥ÍßdÉÞÏÎáIí. ÄÎßÝßW ÈßÜÕßÜáIÞÏßøáK µß{ßMÞGá øàÄßÏÞÏ èÉCß{ßAHß, ÉøÞÉøAHß ®Kà ØdOÆÞÏæJ ®ÝáJºí»X ¥Èáµøß‚ÄÞÃí ®KᢠÉùÏæM¿áKá. ÕÞÜíÎàµßøÞÎÞÏÃæJAÞZ, ¥¼í¾ÞĵVÄãµÎÞÏ '¥ÇcÞvøÞÎÞÏâ" ®K Ø¢ØíµãÄ d·sæJÏᢠ'µHÛøÞÎÞÏÃ"æJÏáÎÞÃí ®ÝáJºí»X ¥ÇcÞvøÞÎÞÏâ µß{ßMÞGßÈí ¥ÕÜ¢ÌÎÞAßÏßGáUÄí.



ÎùAøáÄí §ì ÕøßµZ

''''çÍÞ·Bæ{ÜïÞ¢ fÃdÉÍÞºFÜ¢
çÕç·ÈÈ×í¿ÎÞÎÞÏáTáçÎÞVA Èà"".""
''ÈßÄcÕᢠ溇áK µVηÃËÜ¢
µVJÞæÕÞÝßEá ÎxÈcV Íá¼ßAáçÎÞ?""""
''¼ÞÄßÈÞÎÞÆßµZAÜï ·á։"".""
''§×í¿¢ÉùÏáK ÌtáA{ÞøáçÎ
µ×í¿µÞÜJßCÜßæÜïKá ÈßVÃÏ¢"".""
''''ÄÞXÄÞX ÈßøLø¢ 溇áK µVÎBZ
ÄÞXÄÞÈÈáÍÕß‚à¿áæµçKÕøâ.""""
''dÉÄcáɵÞø¢ ÎùAáK Éâøá×X
ºJÄßæÈÞAáçÎ ¼àÕß‚ßøßAßÜá¢.""""
''§ºí»ÏÞÏáUÄá æºÏíÄÎßdÄæJÕ
Fß‚ÞÜÈV@ÎÕß{¢ÌßÄ¢ Õøá¢"".""
''''ºfá£dÖÕ÷{Øí@ÎÞ¢ ÆVgáø¢
ÍfÃJßKçÉfßAáKÄáçÉÞæÜ
µÞÜÞÙßÈÞÉøßd·ØíÄÎÞ¢ çÜÞµÕá
ÎÞçÜÞÜçºÄØÞ çÍÞ·BZ çÄ¿áKá.""""
''''ÜfíÎßÏáÎØí@ßøÏçÜïÞ ÎÈá×cVAá
ÈßWAáçÎÞ ÏìÕÈÕᢠÉáÈødÇáÕ¢?""""
(¥ÇcÞv øÞÎÞÏâ)



''²øáJX ÉÞɵV΢ æºÏíÄà¿ßÜÄßXËÜ¢

ÉøæAÏáU ÎÙÞ¼ÈBZæAÞæAJGá¢.""""
''¯µÈÞÏÄßØbÞÆá Íá¼ß‚à¿øáÄçÜïÞ
¯µÈÞÏí ºßLß‚áµWÉßAøáæÄÞøá µÞøc¢
¯µÈÞÏí æÉøáÕÝß çÉÞµÏáÎøáÄçÜïÞ
¯µçÕÖíÎÈß ÉÜøᢠµß¿KáùBáçOÞZ
¯µÈÞÏíJæKÏáÃVKßøáKà¿øáÄí"".""
''''ÈÞÜáIá øÞ¼ÞÕßÈÞW ÕV¼cB{ÞÏßGÕ
ÈÞÜᢠÉmßÄzÞøÞÏáUÕøùßEà¿á¢.
¥WÉdɼí¾zÞçø޿ᢠÆàV¸ØâdÄzÞçøÞ¿á
æÎçMÞÝáÎÜØzÞçø޿ᢠºÞøÃçøÞ¿á¢
µâ¿ß øÞ¼ÞÕá µÞøcÎdLæJæ‚ÏíÄà¿øá
ÄÞ¿WÉâIáÝKà¿áÎÞùáÕKà¿áæÎKÞW"".""
(ÎÙÞÍÞøÄ¢ µß{ßMÞGí)

Share/Bookmark

May 28, 2011

സച്ചിദാനന്ദന്‍




' µÕßÄ ²øá ÎÄÎÞÃí
¨ ÎÄJßÜßÜï ÉáÃcÕᢠÉÞÉÕá¢"



µÕßÄ ®ÜïÞ µÞÜJᢠ²øá ÈcâÈÉfJßæa µÜÏÞÃí. ÍâøßÉfJßÈÞµæG ¥¢·àµøßAÞX ÉxÞJ µÜÏá¢. ÍâøßÉfJßæa ¥ÜïÞÄÞÕÞX µÞøc¢ §çdÄÏáUâê µÕßÄæÏ ¥¿áJùßÏßÜï!. µÕßÄæÏ ¥¿áJùßEÞçÜ µÕßÄÏᢠ¥¿áAáµÏáUâ. ¥æÜïCßW ÄæK, §KæJ ¨ ÄßøçAùßÏ ¼àÕßÄJßW µÕßÄæÏ ¥¿áJùßÏÞX ¦VAÞÃí ØÎÏ¢. 

Éçf, ²øá ÈcâÈÉfJßæa ¦ÏÄá æµÞIí µÕßÄÏáæ¿ dÉصíÄß ²øßAÜᢠÈ×íGæMGßGßÜï. µÞøâ µÕßÄæÏ ØíçÈÙßAáKÕV ²øßAÜᢠµÕßÄÏßW ÈßKµÜßÜï. ¥ÄáæµÞIí ®AÞÜÕᢠµÕßÄÏíAáU ØíÅÈJßÈí ºÜÈÎáIÞÕßÜï. ÎÞdÄÎÜï, ØÞÎâÙßµ ºÜÈBZ ¦Æc¢ ¦Õß×íAøßAáKÄí µÕßµ{ÞÃí... ¥Õøáæ¿ µÕßÄÏßÜâæ¿ÏÞÃí. ¥ÄáæµÞIí µÕßÄ §KᢠÈßÜÈßWAáKá, ÈÞæ{ÏᢠÈßÜAá¢... ®æKKᢠÈßÜÈßWAá¢... 



®æa dÉßÏæMGÄí :

èÕçÜÞMßUßÏáæ¿ ÎãÄçÆÙ¢ ÍÞøÄMáÝÏáæ¿ ÕAßW µJßÏÎøáKÄá µIáÈßKçMÞZ ©ùæÕ¿áJ §ÕæÈAâ¿ß ®K µÕßÄÏÞÃí ®ÈßçAxÕᢠdÉßÏæMGÄí...
§ÕæÈAâ¿ß ØbàµøßAáµçÙÎLJÞW
æÎÜßE µá{ßVÈàøßX èµµ{ÞW Èß{ÞÈÆà!

§ÕÈÞÏáÃVJáµ
ÄáOßèA ÉFÞøßAá
æºÕßÏÞGß¿áÎÞÜßXê
çºÞGßæÜMâøAÞçx!

Îâ¿áµ ÄßøáÕßÜbÞê
ÎÜÏßW ÉáÈV¼Èß
ÈâæÃJᢠÈßÜÞÈÞê
Üà ¼Á¢ ÇÈáøÞçÕ!

µÈßÏâ ØbÉíÈÞØbØíÅê
Îà æÈxß ºá¢ÌßAáÕÞX
Èß{çÏÏáÎÏÞÏ
çÆÕÄÞvÞÕÞ¢ ØÙcX!


Share/Bookmark

May 27, 2011

ഒ എന്‍ വി കുറുപ്പ്


µÕßÄ, øÞ×íd¿Jßæa ØíÉwÈ¢ : ².®X.Õß

µÕßÄ ²øáµÞÜJíí ØÞÙßÄcçÜÞµ¢ ¥¿Aß ÕÞÃßøáKá. ØìwøcÞÈáÍâÄß Øã×í¿ßAáK ®LßÈáÎáUÕÏÞÏßøáKá µÕßÄ. ÉßæK ÉßæK ÉáÄßÏ ØÞÙßÄcÖÞ~µZ, Îá~cÎÞÏᢠæºùáÄᢠÕÜáÄáÎÞÏ ËßfX çÜÞµÍÞ×ÏßæÜÜïÞ¢ dɺÞøÎÞV¼ß‚çMÞZ µÕßÄ ²øá ÈcâÈÉfJßçaÄÞÏß. ÎÜÏÞ{JßÜᢠµÕßÄÏíAí §Kí ²øá Ø¢Õøà ÉiÄßÏÞÃí ¦ÈáµÞÜßµB{ßÜᢠÎxᢠ©UÄí. ÍÞ×æÏ ¥GßÎùßAáµ, ÉÝÎçÏÞ¿í µÜÙßAáµ ®KßBæÈÏá{{ æºÞÜïáµZ çµZAÞX Øá~ÎáUÄÞÕÞ¢, Éçf, ¥Õ æÄxÞÏß ÕcÞ~ÞÈæM¿áKá. 

µÕßÄÏßÜᢠ²øá ÕßÄÏáIí. ÉáÄßÏ ÕÝßµZ çÄ¿áçOÞÝᢠÕßÄ ÕßÄÏÞÏí ÄæKÏßøßAâ. ÕßÄ ÖøßÏÞÏÞæÜ µÕßÄÏᢠÖøßÏÞµâ. 

²øá øÞ×íd¿Jßæa ØíÉwÈÎÞÃí µÕßÄÏßÜâæ¿ ÎáÝBß çµZAáKÄí. µÕßÄ ÈÖß‚ÞW øÞ×íd¿Jßæa ÙãÆÏJá¿ßMí çµZAÞæÄÏÞÕá¢. 

®KßW dÉßÏæMGÄí :
®æa µÕßĵ{ßW ®ÈßAí dÉßÏæMGÄí ¯æÄKí çºÞÆß‚ÞW ÉùÏÞX Õß×ÎÎáIí. ÈÞÜáÎÃßMâAZ,ÖÞV¹í¸Õ ÉfßµZ, ØíçÈÙß‚á ÄàøÞJÕV Äá¿Bß ®dÄæÏdÄ µÕßĵZ ®ÈßAá dÉßÏæMGÕÏÞÃí... ¥ÄßW ²Kí ÄßøæE¿áAÃæÎKí ÈßVÌtæÎCßW ÄàV‚ÏÞÏᢠ¥Äí ØíçÈÙß‚á ÄàøÞJÕV ¥ÕæG! ¥ÄßæÜ ¥ÕØÞÈ ÕøßµZ ®ÈßæAæKKᢠdÉßÏæMGÕÏÞÃí...

®æBÞøá ØÞÇbßÄX
ØíçÈÙÕÞÏíÉÞÜßBá
ÕKÕÝßçÏ
Îøâ οBáKá;
®çBÞçø ÎYÕß{ê
AßX ¼bÞÜÏÞµáÕÞX
ÈN{ᢠÍçdÆ!
²øáÎß‚áøáµáKá,
¥Bá µÞÃáKá ÈÞ¢
ÈNáæ¿ ØbVP, Îàê
ÎKßæÈ ØíçÈÙÞÆßê
fßÄÎÞAáKá ÈÞ¢!
ØíçÈÙß‚á ÈNê
{ÈÖbøøÞÕáµ!
ØíçÈÙß‚á ÄàøÞæJÞê
øÞvÞA{ÞÕáµ!

dÉÃÏÇàøÄ èµÕß¿ÞJ ÎÈØáµZ ®Õßæ¿æÏÜïÞÎáçIÞ, ¥Õßæ¿æÏÜïÞ¢ ÉßæKÏᢠÉßæKÏᢠØíçÈÙ¢ ¼ÈßAá¢. 

ÈßBZAÞÏí ...
¨ µÕßÄÞ ÆßÈJßW ÎçÈÞøÎ ³YèÜX çdÉfµVAÞÏí ®æa ²øá µÕßÄ æÁÁßçAxí 溇ÃæÎCßW ¥Äí ®æa dÉßÏæMG ÖÞV¹í¸Õ ÉfßµZ ÄæK ¦ÏßçAÞçG... ¥ÄßæÜ ÈÞÜFá ÕøßµZ ¾ÞX æºÞÜïÞ¢...
§Èß ¾ÞX ©ÃVKßøßAÞ¢
Èà ©ùBáµ ...
§Èß ¾ÞX ©ÃVKßøßAÞ¢
Èà ©ùBáµ ...
¯æù È¿Ká Ä{VKÄçÜï
ÕÝßçÏæÄKùßÏÞÄáÝKÄçÜï...

Share/Bookmark

May 23, 2011

ജി സി സി കരാര്‍ - യമനിലെ നാടകങ്ങള്‍ അവസാനിക്കുന്നില്ല

സന്‍ആ : ജി സി സി രാജ്യങ്ങള്‍ മുന്നോട്ടു വച്ച കരാര്‍ ഇന്നലെ ഒപ്പിടുമെന്ന് പ്രസിടന്റ്റ്‌ അലി അബ്ദുള്ള സലെഹ് രണ്ടു ദിവസം മുന്‍പ്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്നലെയും അത് നടന്നില്ല. 


ജി സി സി പ്രതിനിധി റാഷിദ്‌ അല്‍ സയാനി ശനിയാഴ്‌ച തന്നെ കരാര്‍ ഒപ്പിടുന്നതിനു വേണ്ടി സന്‍ആയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഈ ഉദ്യമത്തിന് വേണ്ടി  അദ്ദേഹത്തിന്റെ മൂന്നാമത്തെ യമന്‍ സന്ദര്‍ശനമായിരുന്നു ഇത്. ആദ്യത്തെ രണ്ടു പ്രാവശ്യവും പ്രസിടന്റ്റ്‌ ജി സി സി ഓഫര്‍ നിരസിച്ചിരുന്നു. 
യമന്‍ നാഷണല്‍ ഡേ ആയ ഇന്നലെ കരാര്‍ ഒപ്പ്വെക്കും എന്നായിരുന്നു പ്രസിട്ന്റ്റ്‌ നേരത്തെ പ്രഖ്യാപിച്ചത്‌. അതനുസരിച്ച്   ജി സി സി സെക്രടറിയെ കൂടാതെ അമേരിക്ക ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ എന്നീ പ്രധിനിതികളും ഇന്നലെ സന്‍ആ യില്‍ എത്തിയിരുന്നു. രാവിലെ പതിനോന്നോട് കൂടി അവര്‍ യു എ ഇ എംബസ്സിയില്‍ മീറ്റിംഗില്‍ ആയിരുന്നു. തുടര്‍ന്ന് അതി നാടകീയ രംഗങ്ങള്‍ക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്‌ . ഭരണ ഭക്ഷ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍, മീറ്റിംഗ് ആരംഭിച്ച മുതല്‍ക്കു തന്നെ യു എ ഇ എമ്ബസ്സിക്ക് മുന്‍പില്‍ വന്നു മുദ്രാവാക്യം വിളിക്കുകയും പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി കവാടം ഉപരോധിക്കുകയും ചെയ്തു . ആറു മണിക്കൂറോളം ഇവര്‍ തങ്ങളുടെ സമരം തുടര്‍ന്ന്. ഇവരടെ സമരത്തിന് അയ്ക്യടര്‍ദ്യമെന്നോണം സന്‍ആയിലെ മറ്റു പല റോഡുകളും ഭരണാനുകൂലികള്‍ ഉപരോധിച്ചു. വൈകുന്നെരതോട് കൂടി ഒട്ടു മിക്ക റോഡുകളും നിശ്ചലമായി. പ്രസിട്ന്റ്റ്‌ കരാറില്‍ ഒപ്പ് വെക്കുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം. വൈകുന്നേരം ആറുമണിയോടുകൂടി, യു എ ഇ എംബസ്സിയില്‍ കുടുങ്ങിയവരെ ഹെല്കൊപടാറില്‍ കൂടി രക്ഷപ്പെടുത്തി വിമാനത്താവളത്തില്‍ എത്തിച്ചു. ചുരുക്കത്തില്‍ ഇന്നലെയും ജി സി സി കരാര്‍ നടപ്പായില്ല.

നേരത്തെ തന്നെ ഈ കരാര്‍ സമരക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ചില പ്രതിപക്ഷ പാര്‍ടികള്‍ ഇതിനെ മൌനമായി അനുകൂലിച്ചിരുന്നു.



എന്താണ് ജി സി സി കരാര്‍ 



യമനിലെ ഇപ്പോഴത്തെ ഭരണ പ്രതി സന്ധി തീര്‍ക്കാന്‍ വേണ്ടി ജി സി സി രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ഫോര്‍മുലയാണ് ഇത് .  ഇത് പ്രകാരം ഒരു മാസത്തിനകം പ്രസിഡന്‍റ് രാജി വെക്കാനും തുടര്‍ന്ന് രണ്ടു മാസത്തിനുള്ളില്‍ പ്രസിടന്റ്റ്‌ ഇലക്ഷന്‍ നടത്താനുമാണ് തത്വത്തില്‍ തീരുമാനം (രാജി വൈസ പ്രസിടന്റിനു സമര്‍പ്പിക്കാനും, അദ്ദേഹം കാവല്‍ ഭരണാധികാരിയായി തുടരാനുമാണ് ഇത് നിഷ്കര്‍ഷിക്കുന്നത്)

പുതുതായി ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും ഇത് ശുപാര്‍ശ ചെയ്യുന്നു. ആ സര്കാരില്‍ 50% ഭരണ പക്ഷത്തിനും   40% പ്രതിപക്ഷത്തിനും 10% സമരം ചെയ്യുന്ന വിദ്യാര്‍ഥി സമൂഹത്തിനും പ്രാധിനിത്യം നല്‍കും.

സലെഹ് യെയോ അദ്ദീഹത്തിന്റെ കുടുംബത്തെയോ/കൂട്ടാളികലെയോ ആരും തന്നെ പിന്തുടരാന്‍ പാടില്ല എന്നും ഒരു നിയമത്തിനു മുന്നിലും ഹാജരാകാന്‍ പാടില്ല എന്നും വ്യവസ്ഥ ചെയ്യുന്നു.

ഇത് ഒട്ടു മിക്ക പ്രതി പക്ഷ കക്ഷികളും അന്ഗീകരിച്ചത് പോലെയാണ്, ഏറ്റവും പുതിയ വിവരം അനുസരിച്ച് തിങ്കളാഴ്ച സൌദിയില്‍ വെച്ച് കരാര്‍ ഒപ്പിടും. (പിന്നീട് ഈ കരാറില്‍ നിന്നും പ്രസിടന്റ്റ്‌ പിന്മാറി, അദ്ദേഹം പ്രഖ്യാപിച്ചത്‌, താന്‍ യമന്‍ പ്രസിഡണ്ടായി ആല്ല പാര്‍ടി  അധ്യക്ഷനായി കരാര്‍ ഒപ്പുവേക്കമെന്നാണ് )

എന്നാല്‍ സമരം ചെയ്യുന്ന വിപ്ലവ യുവത ഇത് സ്വീകരിച്ചിട്ടില്ല, അവരുടെ നിലപാട് ലോകത്തിന്റെ ഇതു കോണില്‍ ഒളിച്ചാലും സലെഹ് യെ നിയമത്തിന്‍ മുന്നില്‍ കൊണ്ട് വരും എന്ന് തന്നെയാണ്. ഇനി ഒരു തരം നീക്കു പോക്കിനും തങ്ങള്‍ തയ്യാറല്ല എന്ന് കൂടി അവര്‍ വ്യകതമാക്കി

ഈ പുതിയ്‌  ഒത്തു തീര്‍പ്പില്‍ നിന്നും വ്യക്തമാകുന്നത് സമരത്തെ തകര്‍ക്കാനുള്ള ഭരണ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ ശ്രമമാണ് എന്നതാണ്. കാരണം സാലെയുടെ കാല ഘട്ടം അവസാനിച്ചാല്‍, ഇപ്പോഴുള്ള രാഷ്ട്രീയ കക്ഷികളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുമെന്ന്, പുതിയ്‌ ഇലക്ഷനില്‍ തങ്ങള്‍ വിച്ചയിക്കാനുള്ള സാധ്യത കുറവാണ് എന്നാ തിരിച്ചറിവും ഇതിനു പ്രേരകമായി പറയുന്നു.

മറ്റോരു കാര്യം സമരക്കാര്‍ പറയുന്നത് - രണ്ടു മാസത്തിനു ശേഷം പ്രസിടന്റ്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ വീണ്ടും സലെഹ്യുടെ മകന്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയും ഉണ്ട്. അങ്ങനെ സംഭാവിഹ്ചാല്‍ തങ്ങളുടെ ഇതുവരെയുള്ള സമരവും അതില്‍ നസ്തപ്പെട്ട ജീവനുകളും വേരുതെയായിപ്പോകും എന്നാണ്.

ഇന്നലെയും പന്ത്രണ്ടില്‍ അധികം സമരക്കാര്‍ സനായില്‍ മരണപ്പെട്ടു, യമന്‍ ടെലിവിഷന്‍ കേന്ദ്രത്തിലേക്ക് നടത്തിയ സമരത്തിന്‌ നേരെ നിറയൊഴിക്കുകയായിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു, ഇത് വ്യകതമായ ഒരു സൂചനയാണ് നല്കുനത്. സമരക്കാര്‍ എപ്പോഴൊക്കെ അവരുടെ കൂടാരം വിട്ടു (ഇവിടെ സമരങ്ങള്‍ നടക്കുന്നത് ടെന്റുകള്‍ കെട്ടി അവിടെ മാത്രം) പുറത്തു വന്നിട്ടുണ്ടോ അന്നൊക്കെ പട്ടാളം അവര്‍ക്ക് നേരെ നിരയോഴിചിട്ടുന്ദ്‌. 

ഇടക്കാലത്ത്‌ ഒരിക്കല്‍ അമേരിക്ക പ്രസിടന്റിനു എതിരായിരുന്നെന്കിലും, ഇപ്പോഴും അദ്ദേഹത്തെ മൌനമായി പിന്തുനക്കുന്ന എന്ന് വേണം കരുതാന്‍

ഈ സമരത്തിന്റെ അവസാനം ഒരു രക്തചോരിചിലൂടെ മാത്രമേ സംഭവിക്കൂ എന്നാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ജി സി സി കരാര്‍ നിര്‍ത്തി വെച്ചു
റിയാദ് : ഇന്നലത്തെ (22-05-2010) സംഭവ വികാസങ്ങളെ തുടര്‍ന്ന യമന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടു കൊണ്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളും നിര്‍ത്തിവെക്കാന്‍ ജി സി സി രാജ്യങ്ങള്‍ തീരുമാനിച്ചു. യമനിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ തയ്യാറാക്കിയ കരാര്‍ പ്രസിഡന്റും ഭരണ പക്ഷവും ഒപ്പുവെക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. സൌദിയില്‍ ചേര്‍ന്ന ജി സി സി വിദേശകാര്യ മന്ത്രിമാരാണ് ഞായറാഴ്ച വൈകി ഇക്കാര്യം പ്രസ്താവിച്ചത്.

18 മണിക്കൂര്‍ പവര്‍കട്ട് 
യമനിലെ സാധാരണ ജീവിതം ദുസ്സഹമാവുകയാണ്. പാചകവാദക, പെട്രോള്‍ ക്ഷമതിനുപരിയായി കഴിഞ്ഞ ഒരാഴ്ചയായി 18 മണിക്കൂര്‍ പവര്‍കട്ട് കൂടി നഗരത്തില്‍ ഏര്‍പെടുത്തി, വൈദ്യുതി ഉല്പാതിപ്പിക്കുന്ന മഗരിബ് പ്രവിശ്യയില്‍ സമരക്കാര്‍ വൈദ്യുട പ്ലാന്റിന് നാശനഷ്ടം വരുത്തിയത് കൊണ്ടാണ് വൈദ്യുത നിയന്ത്രണം എന്നാണ് സര്‍കാര്‍ ഭാഷ്യം. എന്നാല്‍  സമരക്കാര്‍ക്ക് നേരെ ജന വികാരം ഇളക്കി വിടാന്‍ സര്‍കാര്‍ തന്നെ ചെയ്യുന്ന കട്ടികൂട്ടലുകലാണ് പാചകവാദക, പെട്രോള്‍ , വൈദ്യുതി പ്രശ്നങ്ങള്‍ക്ക് കാരണമെന്നു പ്രതിപക്ഷം ആരോപിച്ചു.

50,000 പേര്‍ക്ക്  പുതിയ തൊഴില്‍ 
യമനില്‍ നടക്കുന്ന സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമായി സര്‍ക്കാര്‍ പുതിയ ഓഫറുമായി രംഗ പ്രവേശനം ചെയ്തു. ഈ വര്ഷം പുതുതായി 50,000 പേര്‍ക്ക് ജോലി നല്‍കും എന്നാ പ്രഖ്യാപനമായിരുന്നു അത്. സര്‍ക്കാര്‍ ന്യൂസ്‌ പേപര്‍ ആയ അല്‍-തൌര ഇന്നലെ അവരുടെ ലിസ്റ പുറത്തു വിട്ടു. ഒട്ടു മിക്ക പത്ര കടകളിലും പത്രത്തിന്റെ ഔര്‍ കോപി ലഭിക്കാന്‍ വേണ്ടിയുള്ള ക്യൂ ദൃശ്യമായിരുന്നു. 30 റിയാലിന്റെ പത്രം 200 റിയാല്‍ കൊടുത്താല്‍ പോലും കിട്ടാത്ത അനുഭവമായിരുന്നു പലര്‍ക്കും. ഇത് കഴിഞ്ഞ ഫെബ്രുവരയില്‍ പ്രസിടന്റ്റ്‌ നടത്തിയ പ്രഖ്യാപനങ്ങളുടെ ഭാഗമാണ്. ഉദ്യോഗര്തികളെ തിരഞ്ഞെടുക്കാനുള്ള താമസം കൊണ്ടാണ് ഈ പ്രഖ്യാപനം ഇത്രയും വൈകിയത് എന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിലധികാംയി സര്‍ക്കാര്‍ ജോലിക്ക് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇത്രയും പേരെ ജോലിക്ക് നിയമിക്കാന്‍ 2.3ബില്ല്യന്‍ അമേര്ക്കാന്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് കഴിഞ്ഞ ബജറ്റ്‌ പ്രഖ്യാപനത്തില്‍ ഉള്പെട്ടിട്ടില്ല.



സമരത്തിനു ഗാന്ദി മാര്‍ഗവും 
യമനില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഒരു ഗാന്ദി ടച്ച് ഉണ്ട, ഒന്നാം വട്ട മേശ സമ്മേളനത്തിന് പോകുനതിനിടയില്‍ ഗാന്ധിജി യമനില്‍ ഇറങ്ങിയിട്ടുണ്ട്. സമരക്കാര്‍ അവരുടെ സമര രീതികള്‍ മുഴുവന്‍ അക്രമ രഹിതമായിട്ടു തന്നെയാണ് ഇതുവരെ കൊണ്ട് പോകുന്നത്. അതില്‍ ഏറ്റവും പുതിയ രീതിയാണ് നിസ്സഹകരണ സമരം. ആഴ്ചയിലെ മൂന്നു ദിവസം (ബുധന്‍ വ്യാഴം ശനി ദിവസങ്ങളില്‍)  എല്ലാ കട കമ്പോളങ്ങളും ഓഫീസുകളും ഒരു നിശ്ചിത സമയത്തേക്ക് അടച്ചിട്ടുള്ള പ്രത്ശേധം. രാവിലെ എട്ടു മുതല്‍ പന്ത്രണ്ടു വരെ യാണ് ഇപ്പോള്‍ സമരം നടക്കുന്നത്. ഇതിന്‍ ഇവര്‍ വിളിക്കുന്ന പേര് 'ആസിയാന്‍ മദനി'.  തലസ്ഥാന നഗരമായ സന്‍ആ ഒഴിച്ചുള്ള മറ്റു എല്ലാ പട്ടണങ്ങളിലും വളരെ നല്ല പ്രതികരണമാണ് ഈ സമരത്തിന്‌ ലഭിക്കുന്നത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമരത്തില്‍ ഇത് വരെ നൂറുകണക്കിന്  പേര്‍ മരിച്ചു എന്നാണ് കണക്ക് എന്നാല്‍ സമരക്കാര്‍ ഇത് വരെ ആയുധം എടുത്തിട്ടില്ല. ഇവിടെ എല്ലാ സാധാരണക്കാരന്റെ കയ്യിലും ഒന്നും രണ്ടും തോക്ക് ഉണ്ടായിരിക്കെ തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറയുമ്പോള്‍ , ഇവര്‍ സമരത്തോട് കാണിക്കുന്ന ആതമര്തത തന്നെയാണ് ഇവിടെ വ്യക്താകുന്നത്. പിതാവിനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട കൊച്ചു കുരന്നുകള്‍ വരെ വളരെ പ്രത്യാശയോടെ പ്രകടനത്തില്‍ / സമരങ്ങളില്‍  അണിനിരക്കുന്നത്  കാണുമ്പോള്‍  കാര്യം കുറച്ചു കൂടി വ്യക്തമാകും. സമരത്തില്‍ കുട്ടികളെ ഉള്പെടുതുന്നതിനെതിരെ ഭരണപക്ഷ കക്ഷികള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.



പ്രകടനങ്ങള്‍ 
കഴിഞ്ഞ വെള്ളിയാഴ്ചയും പാതിവ് തെറ്റിക്കാതെ ഇരു കൂട്ടരുടെയും കൂറ്റന്‍ പ്രകടനങ്ങള്‍ അരങ്ങേറി. പതിവ് പോലെ പ്രസിടന്റ്റ്‌ അണികളെ, അവര്‍ക്കിടയില്‍ വന്നു അഭിസംഭോടന ചെയ്തു. ജി സി സി യുടെ പുതിയ ഓഫാര്‍ സ്വെകര്യമാണ് എന്ന് അദ്ദേഹം അവിടെ വെച്ച് ആവര്‍ത്തിച്ചു. സ്ത്രീകള്‍ സമര രംഗത്ത് വരുന്നത് നല്ല പ്രവണതയല്ല എന്നും അത് യമന്‍ സംസ്കാരത്തിന് യോചിച്ചതല്ല എന്നും അദ്ദേഹം പ്രതിവചിച്ചു. സന യൂനിവേര്‍സിറ്റി പരിസരത്ത് നടന്ന കൂറ്റന്‍ റാലിയും ജുമുഅ നമസ്കാരവും പങ്കെടുത്ത ആളുകളുടെ എണ്ണം കൊണ്ട് തന്നെ ശ്രദ്ദേയമായി, ഇത് വരെ ദര്ഷികാതില്‍ ഏറ്റവും വലിയ കൂറ്റന്‍ രാലിയായിരുന്നു വെള്ളിയാഴ്ചയിലെത്. ഏകദേശം ഏഴു കിലോമീറ്റര്‍ നീളത്തില്‍ റാലി വ്യാപിച്ചു കിടന്നു. ഏകദേശം  1.2 മില്ല്യന്‍ ആള്‍കാര്‍ സന്‍ആയിലെ റാലിയില്‍ മാത്രം പങ്കെടുത്തു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യമനിലെ മറ്റു പ്രധാന നഗരങ്ങള്‍ആയ തയിസ്‌ , ഏദന്‍ മുകല്ല, ഇബ്ബ്‌, മഗ്രിബ് ഹദര്‍മൌത്ത് ഹുദൈട തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും കൂറ്റന്‍ റാലികള്‍ അരങ്ങേറി. ഏകദേശം 5മില്യണില്‍ അധികം ആളുകള്‍ പങ്കെടുത്തു എന്നാണ് ഔദ്യോഗിക കണക്ക്, യമനിലെ മൊത്തം ജനസംഖ്യ 23 മില്ല്യന്‍ മാത്രമേ ഉള്ളൂ. അനിഷ്ട സംഭവങ്ങള്‍ ഒന്നും അരങ്ങേരിയില്ല എന്നത് ശ്രദ്ധേയമാണ് .


തയിസ്‌ ഗവര്‍ണര്‍ രാജിവെച്ചു
 തയിസ്‌ ഗവര്‍ണര്‍ ഹമൂദ് അല്‍-സൂഫി താല്‍കാലികമായി ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചു. യമനികളുടെ അവകാശത്തിനു നേരെയുള്ള കടന്നു കയറ്റത്തില്‍ പ്രധിഷേധ സൂചകമായാണ് ഗവര്‍ണര്‍ രാജിവെച്ചത്‌. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കുന്നത് വരെ രാജിയില്‍ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  നാഷണല്‍ സെക്യുരിറ്റി ഗാര്‍ഡ്‌ തായിസ്‌ യൂനിവേര്‍സിറ്റി ഡയരക്ടരെ അറസ്റ്റു ചെയത്ത്തില്‍ പ്രതിഷേധിച്ചാണ്  രാജി പ്രഖ്യാപിച്ചത്‌.

സമരം നൂറു ദിവസം പിന്നിടുമ്പോള്‍ 
ടുണീഷ്യ ഈജിപ്ത്‌ എന്നീ രാജ്യങ്ങളില്‍ അരങ്ങേറിയ സമരങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട്‌കൊണ്ട് യമനിലെ വിപ്ലവ യുവത ആരംഭിച് സമരം നൂറുദിവസം പിന്നിട്ടു. ഇതുവരെയും വളരെ സമാധാനപരമായ സമരമുരയാണ് യുവാക്കള്‍ സ്വീകരിച്ചു പോന്നത്, ഒരു രസ്ത്രീയ പാര്‍ടിയുടെയും പിന്തുനയില്ലതെയാണ് തങ്ങള്‍ സമരമുഖതെതിയതെന്നു സമരക്കാര്‍ പറഞ്ഞു. കഴിഞ്ഞ 32 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന പ്രസിടന്റ്റ്‌ അലി അബ്ദുള്ള സലെഹ് യെ ഭരണത്തില്‍ നിന്നും പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും അഴിമതി മുക്ത യമന്‍ ആണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും സനആ  യൂണിവേഴിസിറി പരിസരത്തും, യമനിലെ മറ്റു നഗരങ്ങളിലും ഇവര്‍ കൂറ്റന്‍ ജുമുഅ നമസ്കാരങ്ങള്‍ നടത്തിയാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്, ഓരോ ആഴ്ചയിലും ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു 
വരികയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുനത്. ഇതിനിടയില്‍ ചില ദിവസങ്ങളില്‍ ഇവര്‍ യൂനിവേര്സിടിക്കു പുറത്തുള്ള സര്‍ക്കാര്‍ സ്ഥപങ്ങള്‍ക്ക് നേരെ പ്രകടനമായി നീങ്ങിയെങ്കിലും എല്ലാം പട്ടാള / പോലീസ വെടിവെപ്പില്‍ കലാശിച്ചു. ഇത് വരെ 250ല്‍ അധികം സമരക്കാര്‍ മരിച്ചു എന്നാണ് കണക്ക്, പരിക്കേറ്റവരുടെ എണ്ണം ഇതിലും കൂടും എന്നാണ് സമരക്കാര്‍ പറയുന്നത്. താല്‍കാലികമായി ഉണ്ടാക്കിയ ടെന്റുകളിലാണ് അധിക പേരെയും ചികിത്സിക്കുന്നത്. 
അതെ സമയം എല്ലാ വെള്ളിയാഴ്ചയും പ്രസിടന്റ്റ്‌ അനുകൂലികളുടെ പ്രകടനവും സന്‍ആയില്‍ അരങ്ങേറുന്നുണ്ട്. തന്റെ കൂടെയാണ് യമന്‍ ജനത എന്ന് ലോക രാജ്യങ്ങളെ ബോധിപ്പിക്കാന്‍ വേണ്ടിയാണ് റാലികള്‍ സംഘടിപ്പിക്കുന്നത് എന്നാ സംസാരമുണ്ട്. 

സമരക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിനു മരുപടിയായി, എന്ത് വില കൊടുത്തും ഇത് ചെറുക്കുമെന്നും പട്ടാളത്തെ ഉപയോഗിച്ച് ഭൂമിയില്‍ നിന്നും ആകാശത്ത് നിന്നും നേരിടുമെന്നും പ്രസിടന്റ്റ്‌ മുന്നറിയിപ്പ്‌ നല്‍കി
ഒരു രക്ത രൂക്ഷിത സമരത്തില്‍ കൂടി മാത്രമേ ഇവിടത്തെ സമരം അവസാനിക്കൂ എന്നാണ് ഈ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ക്കു ഇവിടെ ക്ലിക്കുക

Share/Bookmark

May 21, 2011

നടുവേദന അകറ്റാം - ഡോ.ബി.പത്മകുമാര്‍


നടുവേദന അകറ്റാം 
ഡോ.ബി.പത്മകുമാര്‍, അസോ.പ്രൊഫസര്‍, മെഡി.കോളേജ്, ആലപ്പുഴ

വിട്ടുമാറാത്ത നടുവേദന സ്ത്രീകളുടെ, പ്രത്യേകിച്ചും മധ്യവയസ്സു കഴിഞ്ഞ സ്ത്രീകളുടെ മുഖ്യ പ്രശ്‌നമാണ്. 80-ശതമാനത്തോളം സ്ത്രീകള്‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയനുഭവിക്കേണ്ടിവരുന്നുണ്ട്. നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം, പേശികളുടെ പ്രശ്‌നങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍, കൂടാതെ അപൂര്‍വമായി നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദം, ക്ഷയരോഗം തുടങ്ങിയവയും നടുവേദനയ്ക്ക് കാരണമാകാറുണ്ട്.

ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കുറയുന്നതിനെത്തുടര്‍ന്ന് കശേരുക്കള്‍ക്കുണ്ടാകുന്ന അസ്ഥിശോഷണം (ഓസ്റ്റിയോ പൊറോസിസ്) സ്ത്രീകളിലെ നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. മറ്റെന്തെങ്കിലും അസുഖത്തെത്തുടര്‍ന്ന് അണ്ഡാശയം നീക്കംചെയ്യേണ്ടിവരുന്ന സ്ത്രീകളിലും അസ്ഥിശോഷണം നേരത്തേയാരംഭിക്കുന്നു. കാത്സ്യത്തിന്റെ അഭാവത്തെത്തുടര്‍ന്നാണ് അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കുന്നത്. വളരെ ചെറിയ പരിക്കുകളെത്തുടര്‍ന്നുപോലും കശേരുക്കള്‍ക്ക് പൊട്ടലുണ്ടാകാം.

ഒരു ആധുനിക ജീവിതശൈലീരോഗമായും നടുവേദനയെ കണക്കാക്കാവുന്നതാണ്. ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യേണ്ടിവരുക, തെറ്റായ കിടപ്പ്, പ്രത്യേകിച്ചും ഫോം ബെഡിന്റെ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ ദീര്‍ഘയാത്ര, വ്യായാമരഹിതമായ ജീവിതചര്യ ഇവയൊക്കെ പേശികളുടെ ബലക്ഷയത്തിനും വിട്ടുമാറാത്ത നടുവേദനയ്ക്കും കാരണമാകാം. അമിതവണ്ണമുള്ളവരില്‍ ഇടുപ്പിലെ മാംസപേശികള്‍ക്ക് അമിത സമ്മര്‍ദം നേരിടേണ്ടിവരുന്നതും നടുവേദനയുണ്ടാക്കാം.

നട്ടെല്ലിന്റെ തേയ്മാനവും കശേരുകകള്‍ക്ക് ഇടയിലുള്ള ഡിസ്‌കിന്റെ സ്ഥാനചലനവുമാണ് നടുവേദനയ്ക്കുള്ള മറ്റൊരു കാരണം. മുറ്റം അടിച്ചുവാരുക, തുണി അലക്കുക, നിലം തുടയ്ക്കുക തുടങ്ങി കുനിഞ്ഞുനിന്ന് ചെയ്യുന്ന ജോലികളെത്തുടര്‍ന്ന് നട്ടെല്ലിലെ കശേരുകകള്‍ക്ക് തേയ്മാനവും ഡിസ്‌കിന് സ്ഥാനഭ്രംശവും ഉണ്ടാകാം. ശക്തമായ നടുവേദനയും കാലിന്റെ പുറകുവശത്തുകൂടി കണങ്കാല്‍വരെ വ്യാപിക്കുന്ന കഠിനമായ വേദനയും ഈ പ്രശ്‌നത്തിന്റെ സാമാന്യ ലക്ഷണങ്ങളാണ്.

തുടര്‍ച്ചയായ പ്രസവം, ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന അണുബാധ, ഗര്‍ഭപാത്രത്തിന്റെ താഴേക്കുള്ള ഇടിവ്, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭാശയ അര്‍ബുദം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്‌നങ്ങളും നടുവേദനയ്ക്ക് കാരണമാകാം.

കൃത്യമായി വ്യായാമംചെയ്യുന്നത് നടുവിലെ പേശികളെ ബലപ്പെടുത്തും. കൂടാതെ അസ്ഥിശോഷണത്തെയും പ്രതിരോധിക്കും. സൂര്യപ്രകാശമേറ്റ് രാവിലെ നടക്കുന്നതുതന്നെ ഉത്തമമായ വ്യായാമം. നടുവേദനയുള്ളവര്‍ കഴിയുന്നതും ഇരുചക്രവാഹന യാത്ര ഒഴിവാക്കണം. കിടക്കാന്‍ പലകക്കട്ടില്‍ ഉപയോഗിക്കുന്നതും നന്ന്. അമിതവണ്ണവും ഒഴിവാക്കണം.

അസ്ഥിയുടെ ആരോഗ്യത്തിനായി കാത്സ്യം ധാരാളമടങ്ങിയ പാല്‍, മത്സ്യം, റാഗി, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മിക്കവാറും നടുവേദനകള്‍ മൂന്നോ നാലോ ദിവസം വിശ്രമമെടുത്താല്‍ മാറാനാണ് സാധ്യത. നടുവേദന നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടണം.

Share/Bookmark

May 18, 2011

പ്രവാസത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍




എത്രയും പെട്ടന്ന്‍ പ്രവാസം അവസാനിപ്പിച്ച്‌ നാട്ടില്‍ തിരിച്ചു ചെല്ലണം എന്ന ഒരു ലക്ഷ്യത്തോടെയാണ് പ്രവാസികളില്‍ അധികവും വണ്ടി കയറുന്നത്. പ്രവാസത്തിന്റെ ആദ്യ സമയത്തൊക്കെ വല്ലാത്ത ഒരു വീര്പുമുട്ടലയിരിക്കും, പിന്നെ അത് മെല്ലെ മെല്ലെ ഒരു തരം നിസ്സംഗതയിലേക്ക് വഴുതിമാറും. തന്റെ കമപ്നിയും ജോലിയും കൂട്ടുകാരും ഒന്നും ഉദേശിച്ച തരത്തില്‍ ആയില്ലെങ്കില്‍ പിന്നെ എല്ലാത്തിനോടും ഒരു തരം നീരസം വന്നു പെടും, ഇതൊക്കെ പ്രവാസികളില്‍ നിത്യവും കണ്ടു വരുന്ന പ്രതിഭാസങ്ങലാണ്. എനിരുന്നാലും ഒരു നാള്‍ താന്‍ പിറന്നു വീണ മണ്ണില്‍ തിരിചെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് ഓരോ പ്രവാസിയും ജീവിതം തള്ളി നീക്കുന്നത് എന്നതില്‍ സംശയമില്ല.


വണ്ടി കയറിയതിനു ശേഷം ലക്ഷ്യങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കും എന്ന് മാത്രം, അതിനിടയില്‍ നാട്ടില്‍ ഒരുപാട് 'മാറ്റങ്ങള്‍' വന്നു പെട്ടിട്ടുണ്ടാവും. ചിലര്‍ക്ക്‌ ഉള്‍കൊള്ളാന്‍ പറ്റുന്നതിലും വലിയ തരത്തില്‍, അപ്പോള്‍ അവിടെ പാവം പ്രവാസി ഔട്ട്‌ ഡേറ്റട് ആയി മാറിയിട്ടുണ്ടാകും. ഓരോ അവധിക്കാലവും കടന്നു പോക്‌ുന്നതിനിടയില്‍ താന്‍ ചിലവഴിച്ച വര്‍ഷങ്ങളുടെ കണക്കുകള്‍ പോലും അവന്‍ മറന്നു പോയിട്ടുണ്ടാകും. പിന്നെങ്ങനെ ഔട്ട്‌ഡേറ്റട് അവതിരിക്കും!!! എല്ലാം ഇട്ടെറിഞ്ഞു തിരിച്ചു പോകാന്‍ ഉദ്ദേശിച്ചാല്‍ തന്നെ അത് പലപ്പോഴും നടന്നു കൊള്ളണമെന്നില്ല. പലപ്പോഴും സ്വന്തം വീട്ടുകാര്‍ തന്നെ അതിനു വിലങ്ങുതടിയാവുകയും ചെയ്യും.

അന്തുക്കയുടെ പതിനേഴാം വരവും അത് പോലെ ഒരു യാഥാര്‍ത്ഥ്യമാണ് നമ്മുടെ മുന്നില്‍ തുറന്നു കാട്ടുന്നത് 


അന്തുക്കയുടെ പതിനേഴാം വരവ് 

ഫസീല റഫീഖ്‌
 


അന്ത്രുക്കയുടെ കഥ മനസ്സിനെ നൊമ്പരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതൊരു പ്രവാസിയും അനുഭവിക്കുന്ന വേദനയെ അന്ത്രുക്കയും അനുഭവിച്ചിട്ടുള്ളൂ. എന്തായിരുന്നു അന്ത്രുക്കയുടെ പതിനേഴാം വരവ്. 'അന്ത്രുക്കയുടെ പതിനേഴാം വരവെന്നതലക്കെട്ടിലുള്ളപ്പോള്‍ ഒരു കഥയായിരിക്കും എന്ന തോന്നലുണ്ടായിരിക്കുക സ്വാഭാവികം. അന്ത്രുക്കയുടെ അഥവാ അബ്ദുള്ളക്കയുടെ ജീവിതം തുടങ്ങുന്നത് പ്രവാസ കുടിയേറ്റത്തിന്‍റെ തിരക്കിട്ട തള്ളിച്ചയിലെ 33 വര്‍ഷം മുന്‍പ്.


ആരായിരുന്നു അബ്ദുള്ളക്ക എന്ന അന്ത്രുക്കകണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചൊക്ലിയെന്ന ഗ്രാമത്തിലെ ഒരു നാട്ടുമ്പുറത്തുകാരന്‍. ചൊക്ലി മാപ്പിള സ്‌കൂളിലെ പഠനവും ദാരിദ്ര്യത്തിന്‍റെ കാഠിന്യവും ഒന്നിച്ച്‌കൊണ്ടു പോകാന്‍ കഴിയാത്തതിന്‍റെ പേരില്‍ പഠനവും കൗമാരവും ഗ്രാമത്തിന്‍റെ നന്മയും ഉപേക്ഷിച്ച് കടല്‍ കടന്ന് വന്ന നമ്മുടെ പൂര്‍വ്വികരില്‍ ഒരാള്‍. നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായ ഈ മണല്‍ക്കാട്ടിലേക്ക് അന്ത്രുക്കയും എത്തിപ്പെട്ടു.



പലതൊഴിലും ചെയ്തു. അവസാനം എത്തിയത് ഒരു യമനിയുടെ ഹോട്ടലില്‍. പത്തിരിയും ഇറച്ചിയും പുട്ടും കടലയും ചോറും മത്തിക്കറിയും തിന്നറിവ് മാത്രമുള്ള അന്ത്രുക്ക മന്ദബൂസും ഖബ്‌സയും അലീസയും മന്തിയും പാകപ്പെടുത്താന്‍ ശീലിച്ചു. അങ്ങനെ കാലാന്തരത്തില്‍ യമനിയുടെ കിച്ചനില്‍ അന്ത്രുക്ക ഉസ്താദായി. അറബികളുടെ ഭക്ഷണ രീതിയുടെ രസക്കൂട്ടുകള്‍ പഠിച്ച് അന്ത്രുക്ക ഒന്നാം നമ്പര്‍ പാചകക്കാരനായി. ഏതൊരു പ്രവാസിയും'പഠിച്ചെടുത്ത് നിലനില്‍ക്കുകഎന്ന മുദ്രാവാക്യം മുറുകെ പിടിച്ചത് കൊണ്ടാണല്ലോ നാം ഇവിടെ വരെ എത്തിയത്. ആ ഒരു കഴിവിനെ നമുക്ക് മാത്രം കൈമുതലായിത്തന്നത് പ്രതികൂല കാലാവസ്ഥയില്‍ പിടിച്ച് നില്‍ക്കാന്‍ മലയാളിക്ക് ദൈവം നല്‍കിയ കഴിവായിരിക്കും. ദാരിദ്ര്യത്തില്‍ നിന്ന് അന്ത്രുക്കയുടെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി. യമനിയായ മുതലാളി അന്ത്രുക്കയുടെ കാര്യത്തില്‍ നല്ല തീരുമാനങ്ങള്‍ മാത്രമേ എടുക്കാറുള്ളൂ. ഹോട്ടലിലെ പാചകപ്പുരയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും അന്ത്രുക്ക 32 വര്‍ഷം പിന്നിട്ടു. അതിനിടയില്‍ ഹോട്ടലിന്‍റെ രൂപവും ഭാവവും മാറി. യമനിയായ മുതലാളി മരിച്ചു, മകന്‍ ഏറ്റെടുത്തു. മാതാപിതാക്കളോടൊത്ത് കൈക്കുഞ്ഞുമായി ഹോട്ടലിലെത്തിയ അറബിക്കുട്ടികള്‍ വളര്‍ന്ന് വലുതായി. നിയമങ്ങളും ചിട്ടകളും മാറി വന്നു. അപ്പോഴും അന്ത്രുക്ക മാറ്റമില്ലാതെ ഉസ്താദായി തുടര്‍ന്നു.



എല്ലാ പ്രവാസിയും ഒരു തിരിച്ചുപോക്കിന്‍റെ ചിന്ത തുടങ്ങുന്നത് പോലെ അന്ത്രുക്കയും ഒരു തീരുമാനമെടുത്തു. 'വയ്യ ഞാന്‍ പോകുകയാണ്അങ്ങനെ ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ ഇങ്ങനെ ചോദിക്കും 'നാട്ടിലെത്തിയിട്ട് എന്ത് ചെയ്യാനാണ്എന്തെങ്കിലും ചെയ്താലെ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ ഉടലെടുക്കുക സ്വാഭാവികം. കാരണം നീക്കിയിരിപ്പോസമ്പാദ്യമൊ ഒന്നുമില്ലാതെ നാട്ടിലെങ്ങനെ ശിഷ്ടകാലം ജീവിക്കും. ഒരു റിട്ടേയര്‍മെന്‍റ് പോലും ഇല്ലാതെഒരു പെന്‍ഷന്‍ പോലുമില്ലാതെ,ഇന്‍ഷ്വറന്‍സ് പരിരക്ഷപോലുമില്ലാതെറേഷന്‍കാര്‍ഡില്‍ പേരില്ലാതെ ബാക്കിയെന്തുകാലം. പേടിപ്പെടുത്തുന്ന നൊമ്പരമായി പലരുടെയും മനസ്സില്‍ വിങ്ങലായി ഒരു ഞെട്ടിക്കുന്ന സത്യമായി അവശേഷിക്കുന്നു.



പക്ഷേഅന്ത്രുക്കയെ സംബന്ധിച്ചടത്തോളം പ്രയാസങ്ങള്‍ ഏറെയില്ല. മൂന്ന് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മകന്‍ കോളേജില്‍ പഠിക്കുന്നു. ഒരു ചെറിയ വീടും സ്ഥലവും ഉണ്ട്. ചെറിയ വരുമാന ശ്രോതസ്സ് വാടകയിനത്തില്‍ രണ്ട് പീടകമുറിയില്‍ നിന്ന് കിട്ടുന്നുണ്ട്. ചെറിയ ബാങ്ക് ബാലന്‍സും ഉണ്ട്. അന്തുക്കാന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 'അതുമതി അല്ലാതെ ഇപ്പോ എന്താ ചെയ്യാ.. കാലാകാലം ഇവിടെ കഴിയാന്‍ കഴിയോവയ്യാണ്ടായി.. പോവാണ്'



അന്തുക്കയുടെ പരിചയക്കാര്‍ കൂടുതലും അറബികളാണ്. ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ ഭക്ഷണം ഉണ്ടാക്കിയ ആളെ പ്രകീര്‍ത്തിക്കാനും ചെറിയ പാരിതോഷികങ്ങള്‍ നല്‍കാനും മഹാമനസ്‌കരാണ് അറബികള്‍. പിന്നെ അടുപ്പമുള്ളത് എന്‍റെ വീടുമായിട്ടാണ്. എന്‍റെ ഭര്‍ത്താവിന്‍റെ നാട്ടുകാരനാണ് അന്ത്രുക്ക. അങ്ങനെയാണ് ഞാന്‍ അന്ത്രുക്കയെ അറിയുന്നത്. സ്വന്തം നാട്ടുകാരോട് വല്ലാത്ത ഒരടുപ്പം എന്‍റെ കെട്ടിയവന്‍ കാണിക്കാറുണ്ട്. എന്‍റെ നാട്ടുകാരോടും കുടുംബക്കാരോടും അത് കാണിക്കാറുമില്ല. (എന്‍റെ ഭാഗത്ത് നിന്ന് ആരെങ്കിലും അതിഥിയായി എത്തിയെങ്കില്‍ അന്ന് റോഡ് ബ്ലോക്കായും ഓഫീസില്‍ തിരക്കായും എയര്‍പോര്‍ട്ട് യാത്രയപ്പും ഇല്ലാതിരിക്കില്ല).



നാട്ടുകാരുടെ കൂട്ടത്തില്‍ അന്ത്രുക്ക ഒരു പാവമായിട്ടാണ് എനിക്ക് തോന്നിയത്. വരുമ്പോള്‍ എന്‍റെ കൊച്ചു മകള്‍ക്ക് ഒരു ചോക്ലേറ്റുമായിട്ടേ വരൂ. ഒരുപാട് സംസാരിക്കാത്ത സോഫയില്‍ അമര്‍ന്നിരിക്കാതെ ഒരു പരിഭവവും പ്രകടിപ്പിക്കാതെ ചെറിയ ചിരിയുമായി എല്ലാം മൂളികേള്‍ക്കാറുള്ള അന്ത്രുക്ക പ്രവാസികളുടെ ഒരു പരിഛേദമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.



ആ അന്ത്രുക്കയാണ് ഗള്‍ഫ് വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നത്. യാത്രയപ്പിലാണ് അന്ത്രുക്ക പറഞ്ഞത്. 'ഇതന്‍റെ 16-ാമത്തെ യാത്രയാണ്. 30വര്‍ഷത്തെ ജീവിതത്തിനിടയില്‍ 15 തവണ നാട്ടില്‍ പോയി. ഇത് അവസാനത്തേതുംവേര്‍പാടിന്‍റെ നൊമ്പരം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. എന്നാലും ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊത്ത് നാട്ടിലെ വായുവും വെള്ളവുംശ്വിസിച്ചും കുടിച്ചും ജീവിക്കാമല്ലോ അലാറത്തിന്‍റെ അലാറമില്ലാതെ ഉറങ്ങുകയും ഉണരുകയും ചെയ്യാമല്ലോ.



യാത്രയപ്പിന് അറബിയുടെ മകന്‍ യമന്‍കാരന്‍ അബ്ദുള്ളയും ഉണ്ടായിരുന്നു.'ബാപ്പ മരിച്ചപ്പോള്‍ ബാപ്പയുടെ സ്ഥാനത്ത് കണ്ടതാണ് അന്തുക്കയെ. ബാപ്പ നാട്ടില്‍ വന്നാല്‍ അന്തുക്കയുടെ കാര്യം വീട്ടില്‍ പറയാറുണ്ട്. തെറ്റെന്തെങ്കിലും വന്നുപോയിട്ടുണ്ടെങ്കില്‍ പൊറുക്കണം. എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം. എന്ന് പറഞ്ഞ് യമന്‍കാരന്‍ അന്ത്രുക്കയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കണ്ട് നിന്നവര്‍ക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ആത്മബന്ധത്തിന്‍റെ ഈ അടുപ്പം ഇത്രത്തോളമുണ്ടെന്നറിയാമായിരുന്നു അത്. ഓരോ മലയാളിയും കാത്ത് സൂക്ഷിച്ച വ്യക്തി ബന്ധത്തിന്‍റെ കെട്ടുറുപ്പാണ് കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും നമുക്ക് ഇവിടെ പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പേകുന്നത് ഈ ഹൃദയബന്ധമാണ്. സ്‌നേഹത്തന്‍റെ നേരറിവാണ്.




അവിടെയെത്തി വിളിക്കാം എന്ന പല്ലവി പോലെ അന്തുക്ക യാത്രയായി.



ഓര്‍മ്മയില്‍ നിന്ന് അന്തുക്കമാഞ്ഞ് പോയി. എഴ് മാസത്തോളമായി അദ്ദേഹം പോയിട്ട്.



വെള്ളിയാഴ്ചയായിരുന്നു ഒരു ഫോണ്‍ കോള്‍ എന്‍റെ ഭര്‍ത്താവിന് കിട്ടിയത് മറുതലക്കല്‍ അന്ത്രുക്കയാണ്. പോയിട്ട് ഇതുവരെ വിളിക്കാത്തിന്‍റെ പരിഭവവുമായി സംസാരിക്കവെയാണ് അന്ത്രുക്ക കാര്യം പറഞ്ഞത്. നാളെ രാത്രിക്കുള്ള ഫ്ലൈറ്റിന് അങ്ങോട്ട് വരികയാണ്. മോന് പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടില്‍ വരിക. ഫോണ്‍ കട്ടായി. ഞങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. എന്തായിരിക്കും അന്തുക്കയുടെ വരവിന്‍റെ ഉദ്ദേശം. അറിയില്ല. ഈ പ്രായത്തില്‍ വീണ്ടുമൊരു തിരിച്ചുവരവ് എന്തിനായിരിക്കും. കാര്യമറിയണമെങ്കില്‍ നാളെ രാത്രി വരെ കാത്തിരിക്കണം.



എയര്‍പോര്‍ട്ടില്‍ നിന്ന് അന്ത്രുക്കയെ എന്‍റെ ഫ്ലാറ്റിലേക്കാണ് കൂട്ടിക്കൊണ്ടുവന്നത്. അന്ന് യാത്ര പറഞ്ഞ് പോയതിനേക്കാള്‍ ക്ഷീണമുണ്ട്. തീരെ വയ്യാതായിരിക്കുന്നു.




അല്‍പം ക്ഷീണം മാറിയപ്പോഴാണ് തിരിച്ച് വന്ന കാര്യം ചോദിച്ചത്. 'ഒന്നുമില്ലടാ നമുക്കൊന്നും നാട്ടില്‍ ശരിയാവില്ല.. ഇവിടെയാ സുഖം..ശരിയായി കാര്യങ്ങളിലേക്ക് കടക്കാന്‍ കുറെ സമയമെടുത്തു. എന്‍റെ സാന്നിദ്ധ്യത്തില്‍ പറയാന്‍ മടിയുള്ളതുപോലെ.



അന്ത്രുക്ക കൃത്യമായി മാസാമാസം ഒരു തുക നാട്ടിലേക്കയക്കും. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കലും പതിവ് തെറ്റിച്ചിട്ടില്ല. കല്യാണവും പഠിത്തവും വീടുപണിയും എന്നിവയ്‌ക്കൊക്കെ വേറെയും അയക്കും. ഈ മാസമാസം കിട്ടുന്ന വരുമാനം ഭാര്യക്ക് കിട്ടാതെ വരിക. അവര്‍ അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊക്കെ ചിലവഴിച്ചത്. ഒരു സുപ്രഭാതത്തില്‍ നഷ്ടമാവുക. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ പിന്നെ ചെലവൊക്കെ ഭര്‍ത്താവ് നോക്കും. മീന്‍ മേടിക്കാനും പഴങ്ങള്‍ മേടിക്കാനും പലചരക്ക് വാങ്ങിക്കാനുംകാശ് ചോദിക്കേണ്ടി വരികചോദിക്കുന്ന കാശിന്‍റെ കണക്ക് ചോദിക്കുക. മീന്‍ എന്തിന് ഇത്ര വാങ്ങിച്ചു. പലചരക്ക് കടയില്‍ ഇത്ര ബില്ല് എങ്ങിനെവന്നു എന്ന് ചോദിക്കുക. ഇത്‌വരെയില്ലാത്ത നിയന്ത്രണം. ഭാര്യക്ക് അനുഭവപ്പെടുക. പുറത്ത് പോവുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍, മകന്‍ ലേറ്റായി വരുമ്പോള്‍,പെട്രോള്‍ അടിക്കാന്‍ കാശ് ചോദിക്കുമ്പോള്‍, ടി.വിയുടെ വോള്യം കൂടിയാല്‍,ബാങ്ക് വിളി കേട്ടാല്‍ നിസ്‌കരിച്ചില്ലെങ്കില്‍, കല്ല്യാണത്തിന് പോകുമ്പോള്‍ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുക. അഭിപ്രായം ആരായേണ്ടിവരിക. കൈകളില്‍ കാശില്ലാതെ ഭര്‍ത്താവിനോട് ചോദിക്കേണ്ടി വരിക. ഈ അവസ്ഥ ഇവരെ സംബന്ധിച്ചടത്തോളം വല്ലാത്ത വീര്‍പ്പുമുട്ടലുണ്ടാക്കിയിരിക്കാം.




അന്തുക്ക പ്രതീക്ഷിച്ചത്‌പോലെയുള്ള ഒരു ശിഷ്ടകാല ജീവിതമല്ല അവിടെ കണ്ടത്. അവര്‍ക്കാവശ്യം മാസാമാസം ചെലവിന് കൊടുക്കുന്ന രണ്ട് വര്‍ഷത്തിലൊരിക്കല്‍ രണ്ട് മാസം വിരുന്നുകാരനായി വരുന്ന ഒരാളെയായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ കോലായിലെ ചാരുകസേരയില്‍ ഇരുന്ന് എല്ലാത്തിന്‍റെയും കാര്യകാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു വയസ്സനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവര്‍ ശീലിച്ച ശീലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റപ്പെടുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നത് സ്വാഭാവികം.



മകന്‍ ലേറ്റായി വരുന്നതിന്‍റെ കാരണമന്വേഷിക്കുന്ന ഒരാള്‍. 500 രൂപയുടെ പെട്രോള്‍ കൊണ്ട് നീ എന്താണ് ചെയ്യുന്നത് എന്ന ചോദിക്കുന്ന ഒരാള്‍. ഫോണ്‍ ബില്ല് കൂടിയത് ചോദ്യം ചെയ്യുന്ന ഒരാള്‍, വീട്ട് പണിയെടുക്കാന്‍ ഒരാളെ എന്തിന് വെച്ചുഒട്ടോറിക്ഷയില്‍ പോകുന്നതിന് പകരം ബസ്സില്‍ പോയികൂടെ എന്ന് പറയുന്ന ഒരാള്‍. അങ്ങിനെ ഒരാള്‍ പൊടുന്നനെ വന്ന് സര്‍വ്വനിയന്ത്രണവും ഏറ്റെടുത്താല്‍ അങ്ങനെയൊരവസ്ഥയായിരുന്നു അന്ത്രുക്കയുടേത്.




ഒരു പാഴ്‌വസ്തുവാണെന്നും എന്നെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവില്ലയെന്ന് തോന്നി തുടങ്ങിയപ്പോഴാണ് അറബിയുടെ മകനെ വിളിച്ച് ഒരു വിസ ഏര്‍പ്പാടാക്കിയത്.



'അവിടെത്തന്നെ നിന്നാല്‍ ഒരു കുടുംബം എന്ന നിലയില്‍ വളര്‍ത്തി വലുതാക്കി ഒരു കരയ്‌ക്കെത്തിച്ചവരെയൊക്കെ വെറുക്കേണ്ടി വരും. ഇവിടെയാവുമ്പോള്‍ അവര്‍ക്കൊക്കെ എന്നെ പെരുത്ത് ഇഷ്ടമായിരിക്കും എന്ന തോന്നലില്‍ ജീവിക്കാമല്ലോ.ആ തോന്നലിന്‍റെ പിന്‍ബലത്തില്‍ മാത്രം ജീവിക്കേണ്ടി തരുന്ന നൂറുകണക്കിന് പ്രവാസികളുണ്ടിവിടെ. ഇതൊരു അന്ത്രുക്കയുടെ മാത്രം ജീവിത കഥയല്ല. ഇവിടെ പകര്‍ത്തിയെഴുതിയത്. ഇത് പോലുള്ള അന്ത്രുക്കമാര്‍ ഒരുപാട് ഉണ്ടിവിടെ. സാധ്യതയുടെ വീടിന്‍റെ കെട്ടിച്ചയക്കലിന്‍റെ കടത്തിന്‍റെ ഇല്ലാ കഥകളും പറഞ്ഞ് വയ്യാതായിട്ടും നാട്ടിലേക്ക് പോകാന്‍ ധൈര്യമില്ലാതെ എങ്ങനെ സ്വീകരിക്കുമെന്ന് ഒരുറപ്പുമില്ലാതെ ഇവിടെ ജീവിക്കുന്ന അന്ത്രുക്കമാര്‍ എത്ര?



ഇനി അവരുടെ ഭാര്യയുടെയും മക്കളുടെയും ഭാഗത്ത് നിന്ന് നോക്കിയാല്‍ ശരിയുമാണ്. യൗവനവും കൗമാരവും നല്ല ആരോഗ്യവും ഇവിടെ നഷ്ടപ്പെടുത്തിയിട്ട് ഭാര്യയെന്ന സ്ത്രീയോട് കാണിക്കേണ്ട കടമയും കര്‍ത്തവ്യവും യഥാസമയം നിര്‍വ്വഹിക്കാതെ ഒന്നിനും വയ്യാത്ത പ്രായത്തില്‍ തിരിച്ച് ചെന്നിട്ട് എന്നെ ഇനിയുള്ള കാലം പൊന്നുപോലെ നോക്കൂ എന്ന് പറയുന്നതിന്‍റെ അര്‍ത്ഥ ശൂന്യത അവര്‍ മനസിലാക്കിയിട്ടുണ്ടാവും. അതിനുള്ള ശിക്ഷയായിരിക്കും ഈ അന്ത്രുക്കയുടെ പതിനേഴാം വരവ്.



Share/Bookmark