scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jan 13, 2013

പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?


പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?

എന്താണ് പങ്കാളിത്ത പെന്‍ഷന്‍ 

  • കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതി. 
  • 2013 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടുന്നവര്‍ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിയില്‍ (http://pfrda.org.in/) (പിഎഫ്ആര്‍ഡിഎ) നിക്ഷേപിക്കണം. 
  •  ഒാരോ ജീവനക്കാരനും അടയ്ക്കുന്ന തുകയ്ക്കു തുല്യമായ സംഖ്യ സംസ്ഥാന സര്‍ക്കാരും പിഎഫ്ആര്‍ഡിഎയില്‍ നിക്ഷേപിക്കും.
  • വിരമിക്കുമ്പോള്‍ അക്കൌണ്ടിലുള്ള 60% തുക വരെ പിന്‍വലിക്കാം. 
  • ബാക്കിവരുന്ന തുകയില്‍ നിന്നു പെന്‍ഷന്‍ നല്‍കും.

എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ 


  •   സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാകുന്നതു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനുംപെന്‍ഷനും.
  • 3.25 കോടി ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉപയോഗിക്കാന്‍ കഴിയുന്നതു വരുമാനത്തിന്റെ 19.39 ശതമാനം മാത്രം. 
  • 10 ലക്ഷം പേര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടതു വരുമാനത്തിന്റെ 80.61%
  • നിലവിലെ പെന്‍ഷന്‍ ബാധ്യത 8178 കോടി രൂപ.
  • ഇങ്ങനെ മുന്നോട്ടുപോയാല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പണമുണ്ടാവില്ല, കടം കയറും.
  • നിലവിലെ ജീവനക്കാരുടെ ഒരു ആനുകൂല്യവും നഷ്ടപ്പെടില്ല.

പങ്കാളിത്തപെന്‍ഷന്‍ എവിടെയൊക്കെ 


  • കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 25 സംസ്ഥാനങ്ങളിലും.  
  • ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടപ്പാക്കി.
  • തമിഴ്നാട്ടിലും ആന്ധ്രയിലും നടപ്പാക്കിയപ്പോള്‍ സിപിഎം എതിര്‍ത്തില്ലെന്നും സര്‍ക്കാര്‍ വാദം.

ആശങ്കകള്‍ 


  • പിഎഫ്ആര്‍ഡിഎ പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുന്നതു വാണിജ്യ ബാങ്കുകളുടെ കടപ്പത്രങ്ങളിലും കമ്പനി മ്യൂച്വല്‍ ഫണ്ട് ഒാഹരികളിലും.
  • ഏതില്‍ നിക്ഷേപിക്കണമെന്നു ജീവനക്കാരനു നിര്‍ദേശിക്കാമെങ്കിലും പൊതുമുതല്‍ സ്വകാര്യമേഖലയിലേക്കു പോകില്ലേ?
  • സ്വകാര്യ കമ്പനികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുന്ന തുകയ്ക്കു സുരക്ഷിതത്വമുണ്ടോ?
  • അവസാനം വാങ്ങിയ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി വച്ച് ഒടുവിലത്തെ മാസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാണ് ഇപ്പോള്‍ പെന്‍ഷന്‍  കിട്ടുന്നത്. 
  • 2013 ഏപ്രില്‍ ഒന്നിനു ശേഷം സര്‍വീസില്‍ കയറുന്ന ജീവനക്കാരനു വിരമിക്കുമ്പോള്‍ എന്തു പെന്‍ഷന്‍ കിട്ടുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയാത്ത അവസ്ഥ.
malmanoramalogo
courtesy Manorama

 Pension Fund Regulatory and Development Authority (PFRDA) Bill-2011

The Pension Fund Regulatory and Development Authority Bill, 2005 was initially introduced in Lok Sabha in March, 2005 to provide for a statutory PFRDA. However, since the Bill and the official amendments, based on the recommendations of the Standing Committee on Finance, could not be considered by the Lok Sabha, the Bill lapsed on dissolution of the 14thLok Sabha. The Government has announced in the Budget 2011-12 that the revised PFRDA Bill would be moved in the Parliament. Accordingly, PFRDA Bill, 2011 was introduced in Lok Sabha on the 24th March, 2011 to provide for a statutory regulatory body the Pension Fund Regulatory and Development Authority (PFRDA) under the provisions of the Bill. The legislation sought to empower PFRDA to regulate the New Pension System (NPS). The PFRDA Bill, 2011 was referred to the Standing Committee on Finance on the 29th March, 2011 for examination and report thereon. The Standing Committee on Finance gave its Report on 30thAugust, 2011. 

The Government decided to accept the recommendations of the Standing Committee on Finance.  Based on the recommendations of the Standing Committee, the official amendments to the PFRDA Bill-2011 a proposal to move these additional official amendments in the ensuing session of the Parliament, was  approved by the Union Cabinet in its meeting held on 4thOctober, 2012.


The PFRDA Bill, 2011, inter alia, provides for:

1. Establishing a statutory Pension Fund Regulatory and Development Authority (PFRDA):
1.     to promote old age income security by establishing, developing and regulating pension funds; 
2.     to promote old age income security by establishing, developing and regulating pension funds; 
3.     to protect the interests of subscribers to various schemes of pension funds
2.     Empowering PFRDA to :
1.     regulate the New Pension System and other pension schemes not covered under any other Act; 
2.      register and regulate pension funds and the central  recordkeeping agency;
3.     frame investment guidelines for pension funds; (d) levy monetary penalties for violations of various  provisions of the PFRDA Act;
3.     Imprisonment upto 10 years by courts for contravention of the PFRDA Act, etc. or fine upto Rs. 25 crore or both; and 
4.      Subjecting subordinate legislation to Parliamentary scrutiny.

പങ്കാളിത്തപെന്‍ഷന്‍: ചട്ടങ്ങള്‍ കേന്ദ്രനിയമം പാസ്സാക്കിയശേഷം

പി.എഫ്.ആര്‍.ഡി.എ. വ്യവസ്ഥകള്‍ മാര്‍ഗരേഖയായി സ്വീകരിക്കും
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിയമം പാസ്സാക്കിയതിനുശേഷമേ കേരളത്തില്‍ പങ്കാളിത്തപെന്‍ഷനുള്ള ചട്ടങ്ങള്‍ക്ക് രൂപംനല്‍കൂ. എന്നാല്‍ ഇതിനുമുമ്പ് സംസ്ഥാനം സ്വീകരിക്കുന്നത് കേന്ദ്രത്തിന്റെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (പി.എഫ്.ആര്‍.ഡി.എ) മാര്‍ഗരേഖയായിരിക്കും.

കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി ബില്‍ അനുസരിച്ചാണ് പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിക്കുന്നത്. എന്നാല്‍ നിയമം പാസ്സാക്കുന്നതിനുമുമ്പ് കേന്ദ്രത്തില്‍ സര്‍ക്കാരിന്റെ ഉത്തരവിലൂടെ അതോറിറ്റി നിലവില്‍ വന്നിട്ടുണ്ട്. പെന്‍ഷന്‍വിഹിതം കൈകാര്യം ചെയ്യുന്നത് ഈ അതോറിറ്റിയാണ്.

ജീവനക്കാരന്റെയും സര്‍ക്കാരിന്റെയും വിഹിതമായ ശമ്പളത്തിന്റെ 20 ശതമാനം വരുന്ന തുക നിക്ഷേപിക്കാന്‍ ആറ് ഏജന്‍സികളെയാണ് പി.എഫ്.ആര്‍.ഡി.എ. തിരഞ്ഞെടുത്തിരിക്കുന്നത്. എല്‍.ഐ.സി. പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, എസ്.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഐ.ഡി.എഫ്.സി. പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്‍റ് കമ്പനി ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌സ് മാനേജ്‌മെന്‍റ് കമ്പനി, കോട്ടക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, റിലയന്‍സ് കാപ്പിറ്റല്‍ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ് എന്നിവയാണ് ഈ ഏജന്‍സികള്‍. ഫണ്ട് മാനേജര്‍മാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ഇതില്‍ ഏത് ഏജന്‍സിയെ വേണമെങ്കിലും ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പണം സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണ് പണിമുടക്കുന്ന സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് കേരളവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നത് പി.എഫ്.ആര്‍.ഡി.എ. യുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ്. ഇതല്ലാതെ മറ്റ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും കേന്ദ്രത്തോട് സംസ്ഥാനം അഭിപ്രായം തേടിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രനിയമം പാസ്സാക്കിയശേഷമേ, സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരമുണ്ടാകുമോ എന്നതില്‍ വ്യക്തതവരൂ. ഇതനുസരിച്ചാവും ചട്ടങ്ങള്‍ക്ക് രൂപം നല്‍കുക.

പി.എഫ്.ആര്‍.ഡി.എ. വ്യവസ്ഥയിലൂടെ പെന്‍ഷനാവുമ്പോള്‍ ഫണ്ടിന്റെ 60 ശതമാനം പിന്‍വലിക്കാന്‍ സംസ്ഥാനത്തും അനുവദിക്കും.

കേരളത്തില്‍ പങ്കാളിത്തപെന്‍ഷനോടൊപ്പം ജനറല്‍ പ്രോവിഡന്‍റ് ഫണ്ട് നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ ആശ്രിതനിയമനം വരെ കുടുംബത്തിന് സമാശ്വാസം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പുതുതായി നിയമനം കിട്ടുന്നവര്‍ക്ക് ഈ ഏപ്രില്‍ മുതല്‍ പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച് വിശദമായ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. പങ്കാളിത്തപെന്‍ഷന്‍ തത്വത്തില്‍ അംഗീകരിച്ചതിന്റെ ഉത്തരവാണ് ഇറങ്ങിയത്.

വിശദമായ ഉത്തരവ് ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയുന്നു. പി.എഫ്.ആര്‍.ഡി.എയുടെ മാര്‍ഗരേഖയ്‌ക്കൊപ്പം ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങളും ഈ ഉത്തരവില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് പങ്കാളിത്തപെന്‍ഷന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.പി.എഫ്.ആര്‍.ഡി.എയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറുമുണ്ടാക്കും.



Share/Bookmark

Jan 12, 2013

അറബ് പ്രക്ഷോഭങ്ങളുടെ പ്രചോദനങ്ങള്‍


അറബ് പ്രക്ഷോഭങ്ങളുടെ പ്രചോദനങ്ങള്‍

കെ.ടി മുഹമ്മദ് അശ്‌റഫ്‌


ഇസ്‌ലാം കടന്നുചെന്നിടത്തൊക്കെ, അവിടെയുള്ള അറിവുകളെ നിഷ്‌കാസനം ചെയ്യുകയല്ല ചെയ്തത്. സംസ്‌കാരങ്ങളിലെയും ചിന്തകളിലെയും ഏകദൈവാംശങ്ങളെ കണ്ടെത്തി കൂടുതല്‍ പ്രശോഭിപ്പിക്കുകയായിരുന്നു അത്. സ്‌പെയിനിലൂടെ യൂറോപ്പില്‍ പ്രവേശിച്ച മുസ്‌ലിംകള്‍ യവന നാഗരികതയേയും ചിന്തകളേയും കൂടുതല്‍ പ്രചോദിപ്പിക്കുകയായിരുന്നു. പൗരാണിക യവന നാഗരികതയിലെ ഗ്രന്ഥങ്ങള്‍ മുഴുവന്‍ അറബിയിലേക്ക് ഭാഷാന്തരം നടത്തി അത് വീണ്ടും ലോകത്തെത്തിച്ചുകൊടുത്തത് മുസ്‌ലിംകളായിരുന്നു. ഇവിടയൊന്നും ഒരു മുസ്‌ലിം ഏകശിലാ സമ്പ്രദായം അടിച്ചേല്‍പിക്കാന്‍ മുസ്‌ലിംകള്‍ ശ്രമിച്ചില്ല. യൂറോപ്പില്‍ നവോത്ഥാനത്തിന് തിരികൊളുത്തിയ, ഇസ്‌ലാമിക മുന്നേറ്റത്തില്‍ ജൂത പണ്ഡിതനായ ഫറാസ്ബ്‌നു സലീം, ക്രിസ്ത്യന്‍ പണ്ഡിതനായ മൈക്കള്‍ സ്‌കോട്ട് എന്നിവരെല്ലാം സജീവ പങ്ക് വഹിച്ചിരുന്നു. ഇവരെല്ലാം മുസ്‌ലിം സര്‍വ്വകലാശാലകളിലെ ആദ്യകാല വിദ്യാര്‍ത്ഥികളും പിന്നീട് അധ്യാപകരുമായിരുന്നു.


Share/Bookmark

Jan 8, 2013

വൈകാരിക വിക്ഷോഭങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന സത്യങ്ങള്‍



വൈകാരിക വിക്ഷോഭങ്ങള്‍ക്കിടയില്‍ 

വിസ്മരിക്കപ്പെടുന്ന സത്യങ്ങള്‍

എ.ആര്‍



 കുറ്റകൃത്യം ചെയ്യാത്ത വല്ല പുണ്യാത്മാവുമുണ്ടെങ്കില്‍ അയാളെ തിരഞ്ഞുപിടിച്ച് ഭാരതരത്നം സമ്മാനിക്കണം! അത്രക്ക് ദുഷിച്ചുപോയിരിക്കുന്നു സര്‍ക്കാറും സമൂഹവും. സമ്പൂര്‍ണമായി മതേതരവത്കരിക്കപ്പെട്ട, ധര്‍മനിരപേക്ഷമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് തുടങ്ങുന്നു മഹാപാതകം. തലമുറകളെ മാനവിക, നൈതിക, ധാര്‍മിക മൂല്യങ്ങളില്‍നിന്ന് നിശ്ശേഷം മുക്തരാക്കി അവരെ വെറും ഉദരത്തൊഴിലാളികളാക്കി വളര്‍ത്താന്‍ മാത്രമുതകുന്ന വിദ്യാഭ്യാസമാണ് പ്രായപൂര്‍ത്തി പോലുമെത്താത്ത ആണ്‍കുട്ടിയെ ദല്‍ഹിയിലെ ഭീകര ബലാത്സംഗ പ്രതികളില്‍ ഒന്നാമനാക്കിയത്. അതോടൊപ്പം 24 മണിക്കൂറും യുവാക്കളെ ഭ്രാന്തുപിടിപ്പിക്കുന്ന ലൈംഗിക അരാജകത്വം ആഘോഷമാക്കുന്ന മീഡിയയും സിനിമയും. കുടിവെള്ളത്തേക്കാള്‍ സുലഭമായ മദ്യത്തിന്‍െറ പുറത്താണ് സര്‍ക്കാറുകളുടെ ഖജനാവ്രാജ്യത്തെ ഏറ്റവും സംഘടിത ക്രിമിനല്‍ സംഘമെന്ന അപകീര്‍ത്തി സമ്പാദിച്ച പൊലീസ്. അവര്‍ സ്വയം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതോടൊപ്പം അവിഹിത സമ്മര്‍ദങ്ങള്‍ക്കും കൈക്കൂലിക്കും വഴങ്ങി കൊടുംകുറ്റവാളികളെ വെറുതെ വിടുകയും നിരപരാധികളെ പ്രതിക്കൂട്ടില്‍ കയറ്റുകയും ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയോ? അഞ്ചും പത്തും വര്‍ഷം വിചാരണ നീട്ടുന്ന, ശിക്ഷ വൈകിക്കുന്ന, അഭിഭാഷകരുടെ കള്ളക്കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ജുഡീഷ്യറിക്ക് കുറ്റകൃത്യങ്ങളില്‍ പങ്കില്ലേ? ന്യായാധിപന്മാരില്‍പോലുമുണ്ട് കള്ളന് കഞ്ഞിവെക്കുന്നവര്‍. സ്ത്രീസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ യുവതികളുടെ അപഥസഞ്ചാരത്തിന് ന്യായീകരണവും പ്രോത്സാഹനവും നല്‍കുന്ന അരാജകത്വവാദികളായ ബുദ്ധിജീവികളും സാഹിത്യകാരന്മാരും കലാകാരന്മാരും തെളിവെള്ളത്തില്‍ മുങ്ങാന്‍ അര്‍ഹരാണോ എന്നതാണ് അടുത്ത ചോദ്യം. എല്ലാറ്റിനും പുറമെ, കൊടും കുറ്റവാളികള്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷപോലും ലഘുവോ നിസ്സാരമോ ആയതിന്‍െറ പേരില്‍ ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍തന്നെ വീണ്ടും വീണ്ടും പിടിയിലാവുന്ന അവസ്ഥ സര്‍വസാധാരണമാണ്.


Share/Bookmark

Jan 6, 2013

‘മാപ്പിളലഹള’യുടെ ‘നേറ്റീവ് ബാപ്പ’


‘മാപ്പിളലഹള’യുടെ ‘നേറ്റീവ് ബാപ്പ’

by Manoj Kuroor on Tuesday, January 1, 2013 at 3:30pm ·


മാപ്പിളലഹള എന്ന മ്യൂസിക്ക് ബാന്‍ഡിന്റെ ആദ്യ ഹിപ് ഹോപ് ആല്‍ബം പുറത്തുവന്നിരിക്കുന്നു.മലയാളത്തിലെ ജനപ്രിയസംഗീതത്തിന്റെ പതിവുചേരുവകളല്ല ഇതില്‍. നിഷേധത്തിന്റെയും അരാജകത്വത്തിന്റെയും സ്വഭാവമുള്ള ഹിപ്പ് ഹോപ്പ് സംസ്കാരത്തില്‍ പിറന്ന റാപ്പ് സംഗീതത്തിന്റെ സങ്കേതങ്ങള്‍ മാത്രം സ്വീകരിച്ചു നിര്‍മ്മിച്ച ഒരു വിനോദഗാനവുമല്ല ഇത്. ഇന്നത്തെ ഒരു പ്രധാന രാഷ്ട്രീയപ്രശ്നമാണു പ്രമേയം. മുസ്ലീം നാമധാരിയായാല്‍ത്തന്നെ ഭീകരവാദി എന്നു മുദ്രകുത്തപ്പെടുന്ന അവസ്ഥ ഇന്ത്യയില്‍ മാത്രമല്ല, മറുനാടുകളിലുമുണ്ട്. അത്തരത്തില്‍ ഉറച്ചുവരുന്ന സാമൂഹികപൊതുബോധത്തെ  ഇതു ചോദ്യം ചെയ്യുന്നു. അത്തരമൊരു പൊതുബോധം സൃഷ്ടിക്കുന്ന മാധ്യമസംസ്കാരത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. തീവ്രവാദി എന്നു മുദ്രകുത്തപ്പെട്ട ഒരാളുടെ ബാപ്പയാണ് ഇതില്‍ പ്രധാനമായും സംസാരിക്കുന്നത്.

Hey listen! Here is he! The native Bapa. A reluctant secularist!

എന്ന് ആദ്യംതന്നെ അയാള്‍ അവതരിപ്പിക്കപ്പെടുന്നു. ദേശ്യഭാഷയുടെ കരുത്തും അതിന്റെ ധ്വനിഭേദങ്ങളും നഷ്ടപ്പെടാതെ, സങ്കടത്തിന്റെയും രോഷത്തിന്റെയും പരിഹാസത്തിന്റെയും ഭിന്നസ്വരങ്ങള്‍ കലര്‍ത്തി സംസാരിച്ചുകൊണ്ട്, സ്വാഭാവികമായ ശരീരഭാഷയുടെയും ഭാവങ്ങളുടെയും തനിമയോടെ,  ശ്രദ്ധേയനായ നടന്‍ മാമുക്കോയയാണ് ഇതില്‍ ബാപ്പയായി നിറഞ്ഞുനില്‍ക്കുന്നത്. മകന്റെ പേരില്‍ തന്റെയും കുടുംബത്തിന്റെയും വേദന അയാള്‍ പങ്കുവയ്ക്കുന്നു.

ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ചിലപ്പോക്കെ നാളേം മറ്റന്നാളും ങ്ങള് പത്രത്തില്‍ കാണണത് ഞമ്മളെ മോന്‍ കുഞ്ഞൂന്റെ ഫോട്ടാ....

എന്ന് അയാള്‍ തുടക്കത്തിലേ നിസ്സഹായനാകുന്നു. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കണ്ണില്‍ തീവ്രവാദിയാണ് മകന്‍. ബാപ്പ തുടരുന്നു.

പിന്നെ ഓന്റെ പെട്ടീല് ഓളു കൊടുത്ത അരിയുണ്ടയ്ക്കും ബോണ്ടയ്ക്കും പഴം‌പൊരിക്കും പകരം ബേറൊരു സാധനോണ്ട്. ബോംബ്. ബോംബേയ്!!

അവിശ്വസനീയതയുടെയും ആ വാര്‍ത്തയോടുള്ള വേദന കലര്‍ന്ന പരിഹാസത്തിന്റെയും മൂര്‍ച്ചയുള്ള സ്വരങ്ങള്‍ ബാപ്പയുടെ വാക്കില്‍ കലരുന്നു.

പക്കേങ്കില് ഓളു പറയണത് രാജ്യദ്രോഹിയാണേല്‍ ഓന്റെ മയ്യത്ത് കാണണ്ടാന്നാ.

എന്നു വീണ്ടും സങ്കടച്ചുഴിയിലേക്ക് അയാള്‍ നഷ്ടപ്പെടുന്നു.

ബാപ്പയുടെ അവസ്ഥയുടെ ചിത്രീകരണം മാത്രമല്ല ആല്‍ബത്തിലുള്ളത്. അതിനോടു ചേര്‍ന്നുനില്‍ക്കുകയും അതിനടിസ്ഥാനമായിത്തീരുന്ന സമകാലികാവസ്ഥയോടു പ്രതികരിക്കുകയും ചെയ്യുന്ന യുവത്വത്തിന്റെ ശബ്ദവുമുണ്ട്. റാപ്പ് ശൈലിയില്‍ ഇംഗ്ലീഷിലുള്ള ആ ഭാഗങ്ങള്‍ക്കുമുണ്ട് വ്യക്തമായ രാഷ്ട്രീയവും അതു തുറന്നടിക്കാനുള്ള ശേഷിയും.

No skepticism in my lyricism
I raise an iron fist against terrorism
Islam is peace in the definition
People are brainwashed by the television

തീവ്രവാദത്തെ തള്ളിപ്പറയുകയും എതിര്‍ക്കുകയും ചെയ്യുന്ന ഈ വരികള്‍  ഇസ്ലാമിന്റെ സമാധാനസന്ദേശത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. പക്ഷേ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജപ്രതിനിധാനത്തിനെതിരേ ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. മുന്‍‌വിധികള്‍ മാറ്റിവച്ചുകൊണ്ട് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അടുത്ത വരികള്‍.

Open your eyes
Take away the prejudice
Bombing innocents, I'll call you a terrorist
I don't care if you are an Al-Qaeda militant
Or if the world call you the US president..

ബാപ്പയ്ക്കു പക്ഷേ പ്രകടമായ രാഷ്ട്രീയത്തെക്കാള്‍ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും സാഹചര്യങ്ങളെക്കുറിച്ചാണു പറയാനുള്ളത്. ആ സാഹചര്യങ്ങളാണ് പുറം‌നാട്ടിലേക്കു മറ്റൊരാളുടെ കൂടെ മകനെ അയയ്ക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. പുറം‌നാട്ടിലെ തണുപ്പോര്‍ത്ത് പുതയ്ക്കാന്‍ ഒരു തട്ടവും അയാള്‍ മകനു കൊടുത്തു.

ഇന്നലെ പത്രത്തിലാണു കണ്ടത് ആ തട്ടത്തില് ബേറൊരു അറബിപ്പേരുണ്ട് ന്ന്! അതുള്ളോരുടെ കൈയീ കാണും. തസ്ബീഹല്ല.. പിന്നെ? ബോംബ്! ഏത്? ബോംബേയ്!

We are a music movement, engaging in multiple genres of music, upholding Collective Self-Respect of the oppressed 
എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ സംഗീതബാന്‍ഡിന്റെ ആ നിലപാടിനെയും സമീപനരീതിയെയും സാധൂകരിക്കുന്നതാണ് തുടര്‍ന്നുമുള്ള വരികള്‍. നിന്ദിതരുടെയും പീഡിതരുടെയും ദരിദ്രരുടെയും വിമതസ്വരം ഇതില്‍ കേള്‍ക്കാം.

'I am a rebel' is a sound of a loyal
Coz, the rebel is the only loyal

വെള്ളക്കാരോടു പടവെട്ടിയ തന്റെ കുടുംബപാരമ്പര്യത്തെ ബാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒപ്പം ഇപ്പോള്‍ വന്നുപെട്ട അവസ്ഥയെയും. ദാരിദ്ര്യം, അതു വരുത്തിവച്ച ബാധ്യതകള്‍, പൊലീസിന്റെയും ഒപ്പം മാധ്യമങ്ങളുടെയും പീഡനങ്ങള്‍ ഇവകൊണ്ട്  പേടിച്ചും മടുത്തും സഹികെട്ട് ബാപ്പയ്ക്കും ഒടുവില്‍ തോന്നിപ്പോകുന്നു:

രാജ്യദ്രോഹിയാണേല്‍ ഓന്റെ മയ്യത്ത് ഞമ്മക്കും കാണണ്ടാ

എങ്കിലും ഒന്നു മാത്രം അയാള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല:

എന്നാലും... ബോംബേയ്..

ബാപ്പയായി വരുന്ന മാമുക്കോയ ഈ സംഗീത ആല്‍ബത്തിലുടനീളം പുലര്‍ത്തുന്ന സ്വര-ഭാവഭേദങ്ങളുടെ സൂക്ഷ്മത പറയാതിരിക്കാനാവില്ല. ഒപ്പം ചടുലമായ താളത്തിന്റെ പിന്തുണയോടെയുള്ള ഹാരിസിന്റെ റാപ്പും. മൂര്‍ച്ചയുള്ള വരികളെഴുതി ഈ ആല്‍ബം സംവിധാനം ചെയ്തത് മുഹ്‌സിന്‍ പരാരിയാണ്. ചടുലമായ ദൃശ്യവിന്യാസങ്ങള്‍ സംഗീതത്തിന്റെയും ഒപ്പം ഉള്ളിലുള്ള ജീവിതത്തിന്റെയും സംഘര്‍ഷങ്ങള്‍ക്കു മൂര്‍ച്ച നല്‍കുന്നു. ജിജോ ഏബ്രഹാമാണ് ക്യാമറ. സംഗീതം സംവിധാനം ചെയ്ത റോയ് ജോര്‍ജ് സംഗീതശൈലിയിലും ഒപ്പം അതിന്റെ സാംസ്കാരികരാഷ്ട്രീയത്തിലും സൂക്ഷ്മമായ അവബോധം പുലര്‍ത്തുന്നു. ഈ സംഗീത ആല്‍ബം ശ്രദ്ധിക്കപ്പെടുമെന്നതിന് ഒരു സംശയവുമില്ല. അതിന് ആല്‍ബമെന്ന നിലയിലുള്ള സാങ്കേതികമായ സൂക്ഷ്മത മാത്രമല്ല കാരണം.

ഹിന്ദി, തമിഴ്, മലയാളം സിനിമാഗാനങ്ങളിലൂടെ ഹിപ് ഹോപ്പിന്റെ സംഗീതസങ്കേതങ്ങള്‍ നമുക്കു പരിചയമുണ്ട്. എന്നാല്‍ ഹിപ്-ഹോപ്പിന്റെ രാഷ്ട്രീയമായ സാധ്യതകള്‍ അവ ഉപയോഗിക്കാറില്ല.  വിനോദഗാനങ്ങള്‍ക്കപ്പുറത്തെ മാനങ്ങള്‍ അവയ്ക്കില്ല.  ഹിപ്പ് ഹോപ്പിന്റെ സാംസ്കാരികപരിസരവും  അവയ്ക്ക് അന്യമാണ്. എന്നാല്‍ ഈ ആല്‍ബം അങ്ങനെയല്ല. ഉറപ്പിച്ചു പറയാം. ഇത്തരത്തിലൊന്ന് മലയാളത്തില്‍ ആദ്യമാണ്.

ഇത് മനോജ്‌കുമാറിന്റെ Facebook പേജില്‍ നിന്നും ലഭിച്ചത് 


Share/Bookmark

5 Insects You Might Want In Your Machinery



5 Insects You Might Want In Your MachineryMention “bugs” in the same breath as “technology” and the first thing that comes to mind is that something is wrong with your computer. But insects from the earthworm to the termite are contributing to technological advances in many ways and enough so that we may have to think twice about calling the earthworm “lowly.”




Share/Bookmark

Jan 1, 2013

I REVERTED TO ISLAM BECAUSE OF A MAN WHO HAD ALZHEIMER'S



(By Sister Cassie)

My name is Cassie. I am 23 years old. I graduated as a qualified nurse this year and was given my first position as a home nurse.

My patient was an English gentleman in his early 80’s who suffered from Alzheimer's. In the first meeting I was given the patient’s record and from it I could see that he was a convert to the religion of Islam, therefore he was a Muslim.

I knew from this that I would need to take into account that some modes of treatment may go against his faith, and therefore try to adapt my care to meet his needs. I brought in some ‘halal’ meat to cook for him and ensured that there was no pork or alcohol in the premises as I did some research which showed that these were forbidden in Islam.


Share/Bookmark

Dec 31, 2012

E Diary 2013


                           E Diary 2013


Dear All

Here i am attaching an E Diary. Make use of this Diary. For downloading this E Diary - please click this link below: (here)

go through this link to download E Diary to your System.













After opening the link, go to file, select Download as then select Excel.
Save this file in to your Desktop.


What is the Specialty of this E Diary?

We are living in a Technological world. Everything now wireless. Writing and keeping a Diary is now a day is a hard thing. If it’s an Electronic one, most of the people can make use of it.

Using this diary you can

1.     Your Daily Activities
2.     Important Notes
3.     Reminders 
4.     Daily Expenses
5.     Income 

At the end of every month you can get a Summary of you Expenses and Income also you came to know what your balance is in each month.

If you are regularly following this E DIARY, you can save your time and money.

Please note, time is more important than money.

Hope you will enjoy with this E DIARY

Wishing you all a very HAPPY n Prosperous NEW YEAR

A little smile,
A word of cheer,
A bit of love from someone near,
A little gift from one held dear,
Best wishes for the coming year.!!...
Happy New Year  2013...!!

Please do remember us in your Dua 


Note : If you have any difficulty to download and install this in to your PC, please feel free to contact me 
hafeezkv@gmail.com I can send you soft copy of the same.

special thanks to Fazlurahman, paravanadukkam, who remind me about this.

Share/Bookmark

Dec 25, 2012

വിയോജിപ്പിനേക്കാള്‍ ഐക്യമാണ് സാധിക്കേണ്ടത് - ഡോ. ഹുസൈന്‍ മടവൂര്‍


വിയോജിപ്പിനേക്കാള്‍ ഐക്യമാണ് സാധിക്കേണ്ടത്   ഡോ. ഹുസൈന്‍ മടവൂര്‍


25-11-12 ന് മലപ്പുറം ജില്ലയില്‍ കാരകുന്ന് സംയുക്ത മഹല്ല് സമിതി പ്രഖ്യാപന സമ്മേളനത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ ചെയ്ത പ്രഭാഷണം


Share/Bookmark

Dec 12, 2012

ONE LESSON TO TAKE FROM THE ARAB SPRING - Tawakkol Karman


ONE LESSON TO TAKE FROM THE ARAB SPRING



Nobel Prize Laureate Tawakkol A. Karman 
Karman displays her Nobel Peace Prize, which she accepted in December 2011 in Oslo.  (newstimes.com)
Karman displays her Nobel Peace Prize, which she
accepted in December 2011 in Oslo.
(newstimes.com)
The Arab Spring does not refer to those governments formed after the fall of the regimes; the Arab Spring refers to the youth who set off uprisings and revolutions in their country and shall remain the guardians of its “grand project.”


Our spring—the one we fought for—resulted from the efforts of all those young men and women who resented living under the rule of corruption and tyranny—the rule of the despot and his family. It was achieved by the youth who carried their dream of living in a state of freedom and equality, where rights are guaranteed and dignity is preserved. The Arab Spring is defined by the youth who had the courage to defy those regimes and the ability to topple and replace them. 



Thus, the success of the Arab Spring is not to be judged according to the achievements or the failures of the governments who succeeded those fallen regimes. Instead, it should be viewed according to the strength of the youth revolutionaries and their struggles and determination to achieve. It should be applauded for those young people’s retention of high spirits, their confidence in themselves and their ability to ensure the renewal and the reoccurrence of their actions until the purposes for which their revolutions took place are achieved and until the obstacles and deviations in its path are eliminated. 



Share/Bookmark

Nov 18, 2012

Israel/Palestine Conflict - Facts & Figures


Israel/Palestine Conflict - Facts & Figures




The Israeli-Palestinian conflict is one of the world’s major sources of instability. Americans are directly connected to this conflict, and increasingly imperiled by its devastation.
It is the goal of If Americans Knew to provide full and accurate information on this critical issue, and on our power – and duty – to bring a resolution.
Please click on any statistic for the source and more information.
Statistics Last Updated: April 25, 2012

The Impact of the Conflict
on Children

126 Israeli children have been killed by Palestinians and 1,476 Palestinian children have been killed by Israelis since September 29, 2000. (View Sources & More Information)
Chart showing that approximately 12 times more Palestinian children have been killed than Israeli children

1,477 Palestinian children have been killed by Israelis and129 Israeli children have been killed by Palestinians since September 29, 2000.


Share/Bookmark

Nov 14, 2012

Why Obama should bust Netanyahu for 9/11


All observers admit it: Israeli Prime Minister Benjamin Netanyahu did everything in his power to destroy President Barack Obama's political career.

US President Barack Obama speaks at his last campaign rally in Des Moines, Iowa on November 5, 2012.
US President Barack Obama speaks at his last campaign rally in Des Moines,
Iowa on November 5, 2012.

President Obama should return the favor. 


He should destroy Netanyahu's career in the biggest, most spectacular way possible - by busting Netanyahu for 9/11


The major US and international media, owned and operated by cheerleaders for Israel, are so terrified by this prospect that they are trying to pretend it is “business as usual” between the US and Israel - maybe even between Obama and Netanyahu - despite the obvious blood feud between the US president and the Israeli prime minister. 

After all, the Rothschild family, the biggest of the “eight families,” created Israel as its base of criminal operations. Even mainstream historians admit that Lord Rothschild created Israel in 1917 by handing the British an offer they couldn't refuse: “We can win World War I for you, by dragging America into the war – but in return, you must give us Palestine.”



Share/Bookmark

Nov 12, 2012

ആരാധനകളുടെയും ആഘോഷങ്ങളുടെയും ആത്മാവു തേടുമ്പോള്‍

ആരാധനകളുടെയും ആഘോഷങ്ങളുടെയും ആത്മാവു തേടുമ്പോള്‍  

        
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍



ഇമാം അബ്ദുല്ലാഹിബ്‌നു മുബാറക്, പ്രവാചകന്റെ പിന്‍തലമുറയിലെ പുകള്‍പെറ്റ വിജ്ഞനായിരുന്നു. പണ്ഡിതന്‍, വാഗ്മി, പോരാളി, പ്രബോധകന്‍, ദൈവഭക്തന്‍, ജനസേവകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഇമാം, ഇടവിട്ട വര്‍ഷങ്ങളില്‍ ഹജ്ജിനും ജിഹാദിനും പുറപ്പെടുക പതിവായിരുന്നു. പതിവുപോലെ ഒരിക്കല്‍ അനുയായികളോടൊപ്പം ഹജ്ജിനായി പുറപ്പെട്ടു. യാത്രാ മധ്യേ ഒരു ഗ്രാമത്തില്‍ തമ്പടിച്ചു. അനുയായികളില്‍ ചിലര്‍ ഗ്രാമത്തില്‍ ചുറ്റിനടക്കവെ വിചിത്രമായ ഒരു കാഴ്ച കണ്ടു. ഒരു ഗ്രാമീണ യുവതി വഴിയരികില്‍ കിടന്ന ചത്ത പക്ഷിയെ എടുത്ത് വീട്ടിലേക്ക് പോകുന്നു. അതുകണ്ട് ജിജ്ഞാസയോടെ അവര്‍ ആ സ്ത്രീയുടെ പിന്നാലെ കൂടി. എന്തിനാണ് ചത്ത പക്ഷിയെ എടുത്തു കൊണ്ടുപോകുന്നതെന്നാരാഞ്ഞു. ആ സ്ത്രീ അല്‍പം മടിച്ചു. പിന്നെ കാര്യം വെളിപ്പെടുത്തി. 'പറക്കമുറ്റാത്ത എന്റെ കുഞ്ഞുങ്ങള്‍ അനേക ദിവസമായി പട്ടിണിയിലാണ്. ആഹാരത്തിന് ഒരു വഴിയുമില്ല. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കുഞ്ഞുങ്ങളുടെ കരഞ്ഞുതളര്‍ന്ന മുഖം കാണാനാവാത്തതുകൊണ്ട് ഇതെങ്കിലും വേവിച്ചുകൊടുക്കാമെന്ന് കരുതി.' ഇത് കേട്ട് തിരിച്ചുപോയ ഇമാമിന്റെ അനുയായികള്‍ സംഭവം അദ്ദേഹത്തോട് പറഞ്ഞു. ഉടനെ അദ്ദേഹം അനുയായികളെ മുഴുവന്‍ ഒരുമിച്ചുകൂട്ടി.

Share/Bookmark

Nov 11, 2012

UPSC Combined Defence Services Examination (I)

UPSC Combined Defence Services Examination (I) 2013 and SSC Women ( Non-Technical ) Course
Union Public service Commission has invited  online applications from eligible Indian Citizens for UPSC Combined Defence Services Examination (I). Online Registration is available  till December 10, 2012


LAST DATE FOR SUBMISSION OF APPLICATIONS:

The Online Applications can be filled upto10th December, 2012 till 11.59 PM after which the link will be disabled. 


Share/Bookmark

Nov 8, 2012

So Obama Wins the Election. What Does It All Mean?



So Obama Wins the Election. What Does It All Mean?President Barack Obama made history Tuesday night, becoming the first African American to be re-elected President of the United States.
Obama defeated former Massachusetts Gov. Mitt Romney, who had argued that Obama was to blame for the pace of economic recovery after the 2008 financial meltdown. Obama’s win was a stamp of approval for the president, who has argued that his policies have been helping the economy recover from the worst financial downturn since the Great Depression.
Obama’s win also represents a huge victory for the civil rights of women, LGBT individuals and immigrants, and likely cements into law the Obamacare health care reforms, which Romney had pledged to repeal.
Moreover, Obama’s victory was a triumph over a policy of obstruction from the Republican Party, that began the night of his inauguration and continued throughout his first term.

Share/Bookmark

Nov 1, 2012

Islamic Finance as a Solution to the Modern Capitalist Financial System


Islamic Finance as a Solution to the Modern Capitalist Financial System

In case anyone has had a negative response to the title, please read through what I have written before making your judgement. I am not saying Islamic Financial law or Islamic law should be fully implemented in countries that it is not currently implemented or if the citizens of that country do not want to follow its law. Rather the concepts used within Islamic finance provides solutions to the problems within the conventional banking system.

Share/Bookmark

Oct 31, 2012

Principles of Islamic Banking



What is an Islamic Bank?
There is no standard way of defining what an Islamic bank is, but broadly speaking an "Islamic bank is an institution that mobilises financial resources and invests them in an attempt to achieve predetermined islamically -acceptable social and financial objectives. Both mobilisation and investment of funds should be conducted in accordance with the principles of Islamic Shari'a". 

Share/Bookmark

Oct 26, 2012

Prohibition of Interest


Riba best translated today as the charging of any interest, meaning money earned on the lending out of money itself. The prohibition on paying or receiving fixed interest is based on the Islamic tenet that money is only a medium of exchange, a way of defining the value of a thing; it has no value in itself, and therefore should not be allowed to give rise to more money, via fixed interest payments, simply by being put in a bank or lent to someone else. The human effort, initiative, and risk involved in a productive venture are more important than the money used to finance it.


Share/Bookmark

Oct 20, 2012

Islamic Banking Principles


Islamic Banking Principles

The Shari’ah prohibits the payment of charges for the renting of money (riba, which in the definition of Islamic scholars covers any excess in financial dealings, usury or interest) for specific terms, as well as investing in businesses that provide goods or services considered contrary to its principles (Haram, forbidden). While these principles were used as the basis for a flourishing economy in earlier times, it is only in the late 20th century that a number of Islamic banks were formed to apply these principles to private or semi-private commercial institutions within the Muslim community.

Share/Bookmark

Oct 18, 2012

What is Islamic Banking?


What is Islamic Banking?

Islamic banking refers to a system of banking or banking activity that is consistent with the principles of the Shari'ah (Islamic rulings) and its practical application through the development of Islamic economics. The principles which emphasize moral and ethical values in all dealings have wide universal appeal. Shari'ah prohibits the payment or acceptance of interest charges (riba) for the lending and accepting of money, as well as carrying out trade and other activities that provide goods or services considered contrary to its principles. While these principles were used as the basis for a flourishing economy in earlier times, it is only in the late 20th century that a number of Islamic banks were formed to provide an alternative basis to Muslims although Islamic banking is not restricted to Muslims.
 

Share/Bookmark

Oct 17, 2012

The Islamic Financial System



The Islamic Financial System

While elimination of "Riba" or interest in all its forms is an important feature of the Islamic financial system, Islamic banking is much more. At the heart of Islam is a sense of cooperation, to help one another according to principles of goodness and piety (but not to cooperate in evil or malice). In essence, it aims to eliminate exploitation and to establish a just society by the application of the Shari'ah or Islamic rulings to the operations of banks and other financial institutions. To ensure compliance to the Shari'ah, Islamic banks use the services of religious boards comprised of Shari'ah scholars.

Share/Bookmark

Sep 25, 2012

യമനികളുടെ റമദാന്‍




യമനികളുടെ റമദാന്‍

അറേബ്യന്‍ പെനിന്‍സുലയിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജന സംഖ്യയുള്ള രാഷ്ട്രമാണ് യമന്‍. അറബ് രാഷ്ട്രങ്ങളിലെ "ദരിദ്ര" രാഷ്ട്രമായിട്ടാണ് യമാനിനെ ലോകം എണ്ണിയിരിക്കുന്നത് . അറബ് ലോകത്തെ ഒരേയൊരു "റിപ്പബ്ലിക്കന്‍ " രാഷ്ട്രവും യമന്‍ തന്നെ. ഇന്ത്യയെപ്പോലെ യമനും ബ്രിട്ടീഷ്‌ അധീനതയിലായിരുന്നു, തെക്കേ യമനും വടക്കേ യമനും നേരത്തെ രണ്ടു രാജ്യങ്ങളായിരുന്നുഏദന്‍ കേന്ദ്രമായ തെക്കേ യമന്‍ (സൗത്ത്‌ യമന്‍ ) ബ്രിട്ടീഷ്‌കാരുടെ അധീനതയിലായിരുന്നുഎന്നാല്‍ വടക്കേ യമന്‍ ഭരിച്ചിരുന്നത് ഇമാമുമാരായിരുന്നു. 1967ല്‍ ബ്രിട്ടീഷ്കാര്‍ സ്ഥലം വിട്ടെങ്കിലും രണ്ടു യമനും കൂടി ഒരുമിക്കാന്‍ 1992വരെ കാത്തിരിക്കേണ്ടി വന്നുസ്ഥാനബ്രഷ്ടനായ അലി സലെഹ് ആണ് യമനിനെ  ഒന്നിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത്

Share/Bookmark

Sep 4, 2012

Central Institute of Plastics Engineering & Technology






CIPET AT A GLANCE http://cipet.gov.in/


CIPET is an ISO 9001:2008 QMS, NABL, ISO/IEC 17020 accredited premier national Institution devoted to Academic, Technology Support & Research (ATR) activities for the growth of Plastics & allied industries in the country. CIPET operates on hub & spokes model with 22 locations spread across the length & breadth of the country. CIPET has 15 centres at Ahmedabad, Amritsar, Aurangabad, Bhopal, Bhubaneswar, Chennai, Guwahati, Hyderabad, Hajipur, Haldia, Jaipur, Imphal, Lucknow, Mysore and Panipat. All the CIPET centres have state of art infrastructural facilities in the areas of Design, CAD/CAM/CAE, Tooling & Mould Manufacturing, Plastics processing, Testing and Quality control to cater to the needs of plastics & allied industries in the country.

Share/Bookmark

Islamic Economics and Dynamics of Zakat


Islamic Economics and Dynamics of Zakat
By P.P. Abdul Razak


Islam postulates its economic philosophy and theory with cosmological orientation.  It is a cosmic fact that the universe and  all the living and non-living beings in it obey inviolable laws of its Creator.  So, Islam demands human being to be in communion with the mainstream of the nature and the universe by surrendering voluntarily his will to the will and law of God in the realms of the life where he enjoys freedom.  This is how Islam is defined in a nutshell.  Both the term Khalifa (Vicegerent) coined by Holy Quran in order to define and describe human being’s status and position in this world and the word Khilafat ( Vicegerency)   used to introduce Islamic socio-political and economic system symbolize the necessity of unconditional obedience only to Allah and compliance  with His laws and precepts.  This terminology of Vicegerent (Khalifa)  implies the obedience of human being  to Allah  as a person,  a society and  a state   in terms of  his status as vicegerent of Allah and it corresponds to the very definition of Islam and is complementary to it.  It is the same terminology of vicegerency  that Holy Quran has used in order to define the relationship between human being and  God in the realm of property and its acquisition.


Share/Bookmark

Aug 19, 2012

അസ്സലാമു അലൈകും യാ ശഹ്റു റമദാന്‍




അസ്സലാമു അലൈകും യാ ശഹ്റു റമദാന്‍


മാനത്ത്‌ ശ്വ്വാലംബിളി ദൃശ്യമായി,  പുണ്യങ്ങളുടെ  പൂക്കാലമായ റമദാന്‍ വിട പറയുകയാണ്‌, ഒരു മാസത്തോളമായി വിശ്വാസി നെഞ്ചില്‍ കൊണ്ട് നടന്ന റമദാന് പരിസമാപ്തി കുറിക്കപ്പെടുകയാണ്. കരഞ്ഞു തളര്‍ന്ന കണ്ണുമായി വിശ്വാസി റമദാനെ യാത്രയയക്കുമ്പോള്‍ , നമ്മില്‍ പലരും വളരെ വേദനയോടെ ഇനിയൊരു റമദാനെ പുല്‍കാന്‍ തനിക്കൊരവസരം ഉണ്ടാകുമോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്തത്ര  നിസ്സഹായരാണ്. കാരണം ജനന മരണങ്ങള്‍ തീര്‍പ്പാക്കുന്നത്  മനുഷ്യനല്ല എന്നത് തന്നെ.


Share/Bookmark

Aug 12, 2012

The Difference between the Bible and the Qur'an


The Difference between the Bible and the Qur'an
Based on a transcript of a lecture by Dr. Gary Miller

The Bible is a collection of writings by many different authors. The Qur'an is a dictation. The speaker in the Qur'an - in the first person - is God talking directly to man. In the Bible you have many men writing about God and you have in some places the word of God speaking to men and still in other places you have some men simply writing about history. The Bible consists of 66 small books. About 18 of them begin by saying: This is the revelation God gave to so and so… The rest make no claim as to their origin. You have for example the beginning of the book of Jonah which begins by saying: The word of the Lord came to Jonah the son of Elmitaeh saying… quote and then it continues for two or three pages.


Share/Bookmark

Aug 8, 2012

ഉഗാണ്ടാക്കാരുടെ റമദാന്‍


ജൂണ്‍ ലക്കം ആരാമം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം.
 കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയിലെ മുസ്ലിംകളുടെ ജീവിത രീതികളും അവരുടെ നോമ്പനുഭവങ്ങളും ഇവിടെ വായിക്കാം. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 
ഇന്റര്‍നെറ്റ് എഡിഷന്‍ ഇവിടെ വായിക്കാം  


Share/Bookmark