scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Sep 14, 2020

പുതിയ കോഴ്സുകളെ സ്വാഗതം ചെയ്യുന്നു.!!!

 പുതിയ കോഴ്സുകളെ സ്വാഗതം ചെയ്യുന്നു.!!!

#നല്ല ഗൃഹപാഠം ചെയ്ത് വേണം നടപ്പിലാക്കാൻ#
ദേശീയതലത്തിൽ സർവകലാശാലകളെയും, സാങ്കേതി സ്ഥാപനങ്ങളെയും, ആർട്സ്& സയൻസ് കോളേജുകളെയും വിലയിരുത്തുന്ന NIRF റാങ്കിംഗ് പ്രസിദ്ധീകരിച്ചതിൽ പ്രതീക്ഷിച്ചപോലെ പോലെ ആദ്യത്തെ ഇരുപത് സർവ്വകലാശാലകളിലും,ആർട്ട്സ്& സയൻസ് കോളേജുകളിലും കേരളത്തിൽ നിന്നും ഒന്നും ഉൾപ്പെട്ടിട്ടില്ല.ആദ്യ പത്ത് എൻജിനീയറിംഗ് കോളേജുകളിലും, നമ്മുടെ സംസ്ഥാനത്തിൻ്റേതെന്ന് പറയാൻ ഒന്നുമില്ല. വിഭവ പരിമിതി യിൽ ഞെരുങ്ങി കഴിയുന്ന,മാറ്റങ്ങളെ ഉൾക്കൊള്ളാൻ മടിക്കുന്ന, സർവ്വോപരി ബ്യൂറോക്രസിയുടെ പിടിയിൽ അമർന്നു കഴിയുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിലപ്പുറം പ്രകടനത്തിന് സാധ്യതയില്ല.

സംസ്ഥാനത്ത് കോളേജുകളിൽ ന്യൂജെൻ കോഴ്സുകൾ ആരംഭിക്കുന്നതിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി, ഓണേഴ്സ് ബിരുദവും, സംയോജിത പി.ജി പ്രോഗ്രാമുമുണ്ട്. അന്യസംസ്ഥാനങ്ങളിൽ പോയി പഠിക്കാനുള്ള കുട്ടികളുടെ പ്രയാസങ്ങൾ കണക്കിലെടുത്തു കൂടി വൈകിയാണെങ്കിലും എടുത്ത ഈ തീരുമാനങ്ങളിൽ ചില പരിഷ്കരണ സൂചനകളുണ്ട്, യഥാത്ഥ്യബോധത്തിൻ്റെ ലാഞ്ചനയുണ്ട്,പക്ഷെ ഇതൊക്കെ നടപ്പിലാക്കേണ്ട സർവ്വകലാശാലകളിലെത്തു മ്പോൾ എന്തു സംഭവിക്കുമെന്നത് ഊഹിക്കാൻ പ്രയാസമില്ല.

Share/Bookmark

Jun 8, 2020

കെ. എം. റിയാലു സാഹിബ് യാത്രയായി

കെ. എം. റിയാലു സാഹിബ് യാത്രയായി

അസ്സലാമു അലൈക്കും. 

‎اللهم اغفزله وارحمه وعافه واعف عنه واكرم نزله ووسع مدخله وأدخله في جناته النعيم اللهم امين يارب العالمين

എൻറെ സഹോദരൻ കെ. എം. റിയാലു സാഹിബ് അല്ലാഹുവിൻറെ വിളിക്ക് ഉത്തരം നൽകി യാത്രയായി. ഇന്ന് (08-06-20) പുലർച്ചെ 2.30 ന്ന്‌ ആയിരുന്നു. തിരൂരുള്ള മകൻ ഡോ: ശുഹൈബിന്റെ വീട്ടിൽ വെച്ച്‌ ആയിരുന്നു അന്ത്യം. 
അള്ളാഹു അവർക്ക്‌ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കു മാറാകട്ടെ. ആമീൻ.
എം. എ. അബ്ദുൽ കാദർ.
ഇന്ന് (08-06-20) പുലർച്ചെ 2.30  തിരൂരുള്ള മകൻ ഡോ: ശുഹൈബിന്റെ  വീട്ടിൽ വെച്ച്‌ ആയിരുന്നു മരണം.  അള്ളാഹു അവർക്ക്‌ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കു മാറാകട്ടെ. ആമീൻ.  
Shuhaib Riyalo
 *****
ഫോട്ടോയിൽ പ്രിയ സുഹൃത്തുക്കൾ Shuhaib Riyalooവും Tharik Riyalu വും അവരുടെ പിതാവ് കെ.എം. റിയാലു സാഹിബുമാണ്. 2020 മെയ് 28 നാണ് ഈ ചിത്രം എടുത്തത്. പശ്ചാത്തലത്തിൽ കോഴിക്കോട് കാരപ്പറമ്പ് ജുമാ മസ്ജിദ് ഖബ്റിസ്ഥാൻ. സന്ദർഭം പിതാവിന്റെ ആവശ്യപ്രകാരം മരിച്ചാൽ മറമാടുന്ന ഇടം കാണാനുള്ള ആഗ്രഹം പൂർത്തീകരിക്കൽ.
ഇന്ന് ജൂൺ എട്ട് പുലർച്ചെ അദ്ദേഹം യാത്രയായി. പതിനൊന്ന് മണിക്ക് കാരപ്പറമ്പിൽ ജനാസ മറമാടും. ഇൻ ശാ അല്ലാഹ്. 
കേരളത്തിലെ സമുന്നതമായ ഒട്ടനവധി സംരംഭങ്ങൾക്ക് വിത്തുപാകിയ ഇസ് ലാമിക പ്രസ്ഥാന കൂട്ടായ്മയിൽ പങ്കാളിയായി യുവത്വം ചെലവഴിച്ചു. 

ഇസ് ലാമിക സന്ദേശ പ്രചാരണ യാത്രകളിലും അധ്യാപനത്തിലുമായിരുന്നു അവസാനകാലം ചെലവഴിച്ചത്. 
കർമങ്ങൾ സ്വീകരിച്ചും വീഴ്ചകൾ പൊറുത്തും കാരുണ്യവാൻ സ്വീകരിക്കു മാറാവട്ടെ.

Share/Bookmark

Jun 7, 2020

കൊറോണക്കു ശേഷമുള്ള ലോകം - പ്രവാസികളോട് പറയാനുള്ളത്

കൊറോണക്കു ശേഷമുള്ള ലോകം  - പ്രവാസികളോട് പറയാനുള്ളത് 

ഇന്നലെ രണ്ടു അടുത്ത സുഹൃത്തുക്കളുടെ ഫോൺ ലഭിച്ചു, ഒരാൾ ദോഹയിലെ തരക്കേടില്ലാത്ത കമ്പനിയിലെ ഉയര്ന്ന ഫിനാൻസ് തസ്തികയിൽ ജോലി ചെയ്യുന്നവൻ, രണ്ടാമത്തെ ആൾ അറബ് സ്റ്റൈലിൽ സ്ത്രീകളുടെ വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കുന്ന ടൈലർ. രണ്ടു പേരുടെയും ജോലി നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് വിളിച്ചത്, ഇതിപ്പോള് ജിസിസി രാഷ്ട്രങ്ങളിൽ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. 

കൊറോണ കാലമാണ്, ലോക്ക് ഡൌൺ കാലത്ത് വീട്ടിനകത്തിരിക്കേണ്ടി വന്നത് കൊണ്ട് തങ്ങളുടെ കയ്യിലിരിപ്പ് സമ്പാദ്യങ്ങൾ ഒക്കെ കാലിയായി ഒഴിഞ്ഞ കേയുമായിട്ടാണ് ആളുകൾ നാട്ടിലും മറു നാട്ടിലും കഴിഞ്ഞു കൂടുന്നത്, നാട്ടിൽ സർക്കാർ റേഷൻ നല്കി സഹായിക്കുമ്പോൾ പ്രവാസത്തിൽ സാമൂഹിക സംഘടനകൾ ആ ബാധ്യത നിറവേറ്റുന്നു എന്ന വെത്യാസം മാത്രം. കൊറോണക്കു ശേഷം വരാൻ പോകുന്നത് ക്ഷാമ കാലമാണ്, തുടര്ന്ന് ക്ഷേമവും. രാജാവിന്റെ സ്വപ്ന വ്യാഖ്യാനം നടത്തിയ പ്രവാചകൻ യൂസുഫ് (അ) കഥ പറയുന്നുണ്ട്   വിശുദ്ധ ഖുർആനിൽ. ഏഴു സമൃദ്ധിയുടെ വര്ഷങ്ങള്ക്ക് ശേഷം വരാന് പോകുന്ന ഏഴ് കടുത്ത ക്ഷാമ വർഷത്തെ കുറിച്ചായിരുന്നു സ്വപ്നം, രാജാവിനോടു ഖജനാവിന്റെ താക്കോൽ കയ്യിൽ വാങ്ങി ആ ക്ഷേമ കാലത്തെ യൂസുഫ് നബി സമർത്ഥമായി നേരിട്ട സംഭവമാണ് അവിടെ വിവരിക്കുന്നത്. 


Share/Bookmark

May 30, 2020

Kya Dilli Kya Lahore (क्या दिल्ली क्या लाहौर)

Kya Dilli Kya Lahore (transl. What Delhi, what Lahore?) is a 2014 Indian Hindi-language war film set in 1948, post India's independence, and deals with the Partition of India. The film stars Vijay RaazManu RishiRaj Zutshi and Vishwajeet Pradhan, with Gulzar credited as the presenter. Produced by Karan Arora, it marks the directorial debut of Raaz. The first look of the film was released at the Wagah border. It was released worldwide on 2 May 2014 to a positive response from critics.




Share/Bookmark

May 12, 2020

Duas From the Holy Qur'an - ഖുർആനിലെ പ്രാർത്ഥനകൾ

Supplications From the Holy Qur'an 

Compiled Dua from the Holy Quran. Important Duas from the Holy Quran that every Muslim should practice. kindly read these duas and share them with your friends and family.


ഖുർആനിലെ പ്രാർത്ഥനകൾ 

Best Dua From Holy Quran Dua for Muslim Apps Quran - Apps on ...ഖുർആനിലെ പ്രാർത്ഥനകൾ വളരെ ലളിതമായി പഠിക്കാൻ സാധിക്കുന്ന രൂപത്തിൽ ആയത്തുകളും നമ്പറുകളും സഹിതം തയ്യാറാക്കിയതാണ്. 
Whatsapp വഴി ലഭിച്ച മെസ്സേജാണ് ഇങ്ങനെ ഒരുദ്യമത്തിനു ഇറങ്ങി തിരിക്കാന് കാരണമായത്. അതില് ചില പിശകുകളുണ്ടെന്ന് സുഹൃത്തായ നൌഫലിന്റെ കമന്റ് കണ്ടപ്പോഴാണ് എന്നാൽ അവ ഖുർആൻ പരിശോധിച്ച് കൃത്യപ്പെടുത്താൻ തീരുമാനിച്ചത്. എല്ലാം കോപ്പി ചെയ്തു കഴിഞ്ഞപ്പോൾ അത് വെരിഫൈ ചെയ്യണം എന്നായി, അതിനായി ഉപ്പാക്ക് അയച്ചു കൊടുത്തു. ഉപ്പാനെ  വിദ്യാർഥികളും നാട്ടുകാരും സ്നേഹ പൂർവ്വം കെ വി ഉസ്താദ് എന്നു വിളിക്കുന്ന കെ വി അബൂബക്കർ ഉമരി (വര്ഷങ്ങളോളം കാസർക്കോട് ആലിയ അറബിക് കോളേജ് പ്രിൻസിപ്പളും ഇപ്പോൾ കോളേജിന്റെ റെക്ടറും ആണ് ഉപ്പ) ഉപ്പയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു, വാടസപ്പ് വഴി അയച്ചു കൊടുത്തു, ഉപ്പ അവ കറക്റ്റ് ചെയ്തു മിസ്സ് ചെയ്തവ ആഡ് ചെയ്തു തന്നു. ആദ്യ വട്ട തിരുത്തലുകൾ കഴിഞ്ഞപ്പോൾ വീണ്ടും പിഡിഎഫ് ഫോർമാറ്റ് ആക്കി വീണ്ടും ഉപ്പാക്ക് അയച്ചു കൊടുത്തു, ഉപ്പ ചെറിയ വിശദീകരണ കുറിപ്പോടെ വീണ്ടും ചില തിരുത്തലുകൾ പറഞ്ഞു തന്നു, (രണ്ടു വിശദീകരണ കുറിപ്പുകളും അവസാനം നിങ്ങള്ക്ക് വായിക്കാം). 

Share/Bookmark

May 10, 2020

ലോക്ക് ഡൌണും മൊബൈലും മൂന്നു (അനുഭവ) കഥകൾ

ലോക്ക് ഡൌണും മൊബൈലും മൂന്നു (അനുഭവ) കഥകൾ 


ലോക്ക് ഡൌൺ ആയതിനു ശേഷം ആളുകള് ജീവിച്ചത് തന്നെ മൊബൈലും ഇന്റേർനെറ്റും കയ്യിലുള്ളത് കൊണ്ട് എന്നാണ് സാധാരണ പറയാറ്.  മറ്റെല്ലാത്തിനെക്കാളും ജാഗ്രതയോടെയാണ് ആളുകള് മൊബൈലിനെ പ്രണയിച്ചത് പരിപാലിച്ചത്.  എന്റെ മൂന്നു സുഹൃത്തുക്കൾക്ക് ഈ ലോക്ക് ഡൌണ് കാലത്തുണ്ടായ മൊബൈലനുഭവങ്ങൾ ഇവിടെ പങ്ക് വെക്കുന്നു. 

ഒന്ന് 

ലോക്ക് ഡൌണും ട്രോളും പിന്നെ മൊബൈലും 
Image may contain: phoneട്രോളന്മാർക്ക് ഒരു വിഷയം വീണു കിട്ടാന് കാത്തിരിക്കുകയാണല്ലോ, ഉടനെ അവ ഹാസ്യമായോ വീഡിയോ ആയോ ഒക്കെ സോഷ്യല് സ്പേസില് കറങ്ങി നടക്കുകയായി. 
അങ്ങനെ വന്നവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ലോക്ക് ഡൌണ് കാലത്ത് മോബലിന്റെ ഡിസ്പ്ലേ പോയാൽ എന്നു പറയുന്നത്. യാഥാർത്യത്തിൽ അത് ട്രോളയായിരുന്നില്ല എന്റെ സുഹൃത്തിനെ സംബന്ധിച്ചേടത്തോളം അവന്റെ നേരനുഭവമായിരുന്നു. ഞങ്ങളുടെ കോളേജ് അലുംമ്നി ഗ്രൂപ്പില് ചങ്ങാതി ഈ ട്രോള് ഷെയര് ചെയ്ത തൊട്ടടുത്ത ദിവസം തന്നെ മൂപ്പരുടെ മൊബൈലിന്റെ ഡിസ്പ്ലേ പണി പറ്റിച്ചു. ട്രോള് ശാപമാണോ, ഇനി ട്രോള് ഷെയര് ചെയ്ത മൊബൈല് വാക്ക് പാലിച്ചതാണോ, ദൈവത്തിനാറിയാം. 

പാവം ഇപ്പോഴും പാതി ജീവൻ നഷ്ടപ്പെട്ട പോലെ കാസർക്കോടിന്റെ ഏതോ കോണിൽ കുഞ്ചൻ നമ്പിയാരെ കടമെടുത്താൽ തേരാ പാരാ നടക്കുന്നു.. 

Share/Bookmark

May 4, 2020

ഉമര്‍ ഇസ്ലാമിലേക്ക്



ഒരു ദിവസം കൈയ്യില്‍ ഒരു വാളുമായി ഉമര്‍ പുറപ്പെട്ടു. നബിയെ വധിക്കുകയായിരുന്നു ലക്ഷ്യം. യാത്രാമധ്യേ തന്റെ സഹോദരി ഫാത്വിമയും ഭര്‍ത്താവും ഇസ്ലാം സ്വീകരിച്ചവിവരം ഉമര്‍ അറിഞ്ഞു. ഒട്ടും താമസിച്ചില്ല. സഹോദരിയുടെ ഭവനത്തിലേക്ക് ഉമര്‍ പാഞ്ഞു. ഖബ്ബാബ്(റ) ഫാത്വിമക്കും ഭര്‍ത്താവ് സഈദിനും ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിക്കുകയാണ്. ഖുര്‍ആന്‍ എഴുതിയ ഫലകം നോക്കി ഫാത്വിമ പാരായണം ചെയ്യുന്നു. ഉമര്‍ പുറത്തുനിന്ന് അത് കേട്ടു. പെട്ടന്ന് ഉമര്‍ വാതിലില്‍ മുട്ടി. ഫാത്വിമ ഖുര്‍ആന്‍ എഴുതിയ ഫലകം ഒളിപ്പിച്ചുവെച്ചു. ഖബ്ബാബ് ഉമറിന്റെ ദൃഷ്ടിയില്‍ പെടാതെ മാറിനിന്നു. വാതില്‍ തുറക്കപ്പെട്ടു. ഉമര്‍ ശരവേഗത്തില്‍ മുറിക്കുള്ളില്‍ കടന്നു. 'എന്താണ് ഇവിടെ കേട്ടത്?' ഉമര്‍ അട്ടഹസിച്ചു. ആരും ഒന്നും പറഞ്ഞില്ല.



Share/Bookmark

Apr 27, 2020

Rich Dad Poor Dad - My Perspective.

Rich Dad Poor Dad - My Perspective

Robert Kiyosaki, Sharon Lechter 
A commentary on the book which I read "Rich Dad Poor Dad by Robert Kiyosaki & Sharon Lechter.
Notes I copied from the book.

Amazon.com: Rich Dad Poor Dad: Was die Reichen ihren Kindern über ...I had two influential fathers, I learned from both of them. I had to think about each dad's advice, and in doing so, I gained valuable insight into the power and effect of one's thoughts on one's life. For example, one dad had a habit of saying, “I can't afford it.” The other dad forbade those words to be used. He insisted I say, “How can I afford it?” One is a statement, and the other is a question. One lets you off the hook, and the other forces you to think. My soon-to-be-rich dad would explain that by automatically saying the words “I can't afford it,” your brain stops working. By asking the question “How can I afford it?” your brain is put to work. He did not mean to buy everything you wanted. He was fanatical about exercising your mind, the most powerful computer in the world. “My brain gets stronger every day because I exercise it. The stronger it gets, the more money I can make.” He believed that automatically saying “I can't afford it” was a sign of mental laziness

It is not much different from a person who goes to the gym to exercise on a regular basis versus someone who sits on the couch watching television. Proper physical exercise increases your chances for health, and proper mental exercise increases your chances for wealth. Laziness decreases both health and wealth. 

One dad taught me how to write an impressive resume so I could find a good job. The other taught me how to write strong business and financial plans so I could create jobs.

For example, my poor dad always said, “I'll never be rich.” And that prophesy became reality. My rich dad, on the other hand, always referred to himself as rich. He would say things like, “I'm a rich man, and rich people don't do this.” Even when he was flat broke after a major financial setback, he continued to refer to himself as a rich man. He would cover himself by saying, “There is a difference between being poor and being broke. - Broke is temporary, and the poor is eternal.”

My poor dad would also say, “I'm not interested in money,” or “Money doesn't matter.” My rich dad always said, “Money is power.” 

The other encouraged me to study to be rich, to understand how money works and to learn how to have it work for me. “I don't work for money!” were words he would repeat over and over, “Money works for me!”

Money is one form of power. But what is more powerful is financial education. Money comes and goes, but if you have the education about how money works, you gain power over it and can begin building wealth. The reason positive thinking alone does not work is that most people went to school and never learned how money works, so they spend their lives working for money.

This book is about those six lessons, put as simply as possible as my rich dad put forth those lessons to me. The lessons are not meant to be answers but guideposts. Guideposts that will assist you and your children to grow wealthier no matter what happens in a world of increasing change and uncertainty

  • Lesson #1 The Rich Don't Work for Money 
  • Lesson #2 Why Teach Financial Literacy? 
  • Lesson #3 Mind Your own Business 
  • Lesson #4 The History of Taxes and the Power of Corporations 
  • Lesson #5 The Rich Invent Money 
  • Lesson #6 Work to Learn Don't Work for Money 


Share/Bookmark

Apr 23, 2020

SOMETHING CALLED "LIFE"





A boy was born to a couple after eleven years of marriage. They were a loving couple and the boy was the gem of their eyes. When the boy was around two years old, one morning the husband saw a medicine bottle open. He was late for office so he asked his wife to cap the bottle and keep it in the cupboard. His wife, preoccupied in the kitchen totally forgot the matter. 



The boy saw the bottle and playfully went to the bottle fascinated by its color and drank it all. It happened to be a poisonous medicine meant for adults in small dosages. When the child collapsed the mother hurried him to the hospital, where he died. The mother was stunned. She was terrified about how to face her husband. When the distraught father came to the hospital and saw the dead child, he looked at his wife and uttered just 5 words.

QUESTIONS:1. What were the five words? 2. What is the implication of this story?


Share/Bookmark

Apr 20, 2020

CIPLA ഇന്ത്യക്കാരുടെ ജീവൻ രക്ഷി(ച്ച)ക്കുന്ന കഥ!!

CIPLA കൊറോണ അമേരിക്ക 


Khwaja Abdul Hamied was a great fan of Mahatma Gandhi CIPLA എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയെന്ന മരുന്ന് കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചത് 1935ൽ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്.

Cipla Foundation sets up dedicated state-of-the-art chemistry ...മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും കടുത്ത ആരാധകനായിരുന്ന ഖ്വാജാ ഹമീദ്, യഥാർത്ഥ ദേശീയവാദിയായിരുന്നു. അദ്ദേഹം സാധാരണക്കാർക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകൾ നിർമ്മിക്കാൻ തയ്യാറായി. മലേറിയ, ക്ഷയം എന്നിവയ്ക്കുള്ള മരുന്നുകൾ മാത്രമല്ല മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ പതിവ് രോഗങ്ങൾക്കുള്ള മരുന്നുകളും സിപ്ലയുടെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തു.
CIPLA ജനറിക് മെഡിസിൻ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ അമേരിക്ക ഇന്ത്യ ഗവണ്മെന്റിനോട്‌ സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസെടുക്കാനാവശ്യപ്പെട്ടു. അന്നത്തെ സിപ്ലയുടെ മേധാവിയായിരുന്ന കേംബ്രിഡ്ജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദമെടുത്ത ഖ്വാജയുടെ മകൻ യൂസഫ് ഹമീദിനെ ശ്രീമതി ഇന്ദിരാഗാന്ധി വിളിച്ച് അമേരിക്കയുടെ പരാതിയെ കുറിച്ച് സംസാരിച്ചു, പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലകുറഞ്ഞതും, ഗുണനിലവാരമുള്ളതുമായ മരുന്നുകൾ നിർമ്മിക്കുകയെന്ന തന്റെ പിതാവിന്റെ ആശയമാണ് താൻ പിൻപറ്റുന്നതെന്ന് യുസുഫ് ഹമീദ് ഇന്ദിരാഗാന്ധിയോട് പറഞ്ഞു. പിതാവ് കമ്പനി തന്നെ ഏൽപ്പിക്കുമ്പോൾ ഈ കമ്പനി എന്തിനു സ്ഥാപിതമായിയെന്ന് എപ്പോഴും ഓർമയിലുണ്ടാവണമെന്ന് ഉപദേശിച്ചിരുന്നു. ആ ഉപദേഷം ഇങ്ങനെയായിരുന്നു, “ലോകമെമ്പാടുമുള്ള മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ലാഭമുണ്ടാക്കാനല്ല, മറിച്ച് ഗുണനിലവാരമുള്ള മരുന്നുകളുടെ അഭാവത്തിൽ മരിക്കേണ്ടിവരുന്ന ദരിദ്രർക്ക് ആശ്വാസവും ആരോഗ്യ സംരക്ഷണവും എത്തിക്കുന്നതിനാണ്.”

Share/Bookmark

Apr 13, 2020

Covid19 - ജനറൽ ആശുപത്രിയിലെ നഴ്‌സിന്റെ അനുഭവക്കുറിപ്പ്

Covid19 - ജനറൽ ആശുപത്രിയിലെ  നഴ്‌സിന്റെ അനുഭവക്കുറിപ്പ് 


Proud to be a kasaragodian ❤️..... 
ഇത് ഐഷാബി കാസര്ഗോഡ് ജനറല് ആശുപത്രിയില് കൊവിഡ് വാര്ഡില് ഡ്യൂട്ടിയിലായിരുന്നു. ഇത്രയും ദിവസം അവരുടേ അനുഭവ കുറിപ്പാണ്

ആയിഷത്ത ഹൃദയം തൊട്ടൊരു സലൃൂട്ട്


ഇന്ന് എന്റെ ഒന്നാം ഐസൊലേഷൻ ദിവസം ആണ് ഇന്നലെ വരെ ഞാൻ മറ്റേതോ ലോകത്തു ആയിരുന്നു ... എന്നെ തന്നെ മറന്നു പോയ നിമിഷങ്ങൾ ആയിരുന്നു കടന്നു പോയത് .... ആദ്യം കാസർഗോഡ് ഹോസ്പിറ്റലിൽ ഒരു കൊറോണ രോഗി നിരീക്ഷണത്തിൽ വന്ന ദിവസം തന്നെ പേ വാർഡിൽ നിന്നും ആളുകളെ മാറ്റി ഐസൊലേഷൻ വാർഡ് ആക്കി മാറ്റി ... പിന്നെ അവർ 3 പേര് ആയി .. മൂന്നു പേരും നെഗറ്റീവ് ആണെന്ന് അറിഞ്ഞതോടെ ഡിസ്ചാർജ് ആയിപോയി ... അപ്പോഴും ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല ഇനി ഈ ഹോസ്പിറ്റലിൽ മൊത്തം കൊറോണ രോഗികൾ ആയിരിക്കും എന്ന് ...

അമീർ എന്ന ഏരിയാൽ ഉള്ള ആൾ വന്ന ശേഷം ആണ് ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ഇട്ടത് ... ആദ്യം ഒന്ന് പകച്ചുപോയി .. വഹട്സപ്പിലും പത്രത്തിലും ഒക്കെ അയാളുടെ ധികാര കഥകൾ വർണിച്ചു jആഘോഷിക്കുന്ന സമയം.. എന്റെ മനസ്സിൽ വല്ലാത്ത ഭയം ആയിരുന്നു ..... അയാൾ വല്ലതും ചെയ്താലോ..... അപ്പോൾ വേറെ 8 രോഗികൾ കൂടി എട്ടു റൂമിൽ ആയി അവിടെ ഉണ്ട്... രാവിലെ 8 മണിക്കാണ് ഡ്യൂട്ടി ഇട്ടത് .. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല .. ലോകത്തിൽ ഉള്ള എല്ലാ പ്രവാസികളെയും ശപിച്ചു ...

Share/Bookmark

ടാറ്റ ആശുപത്രിക്ക് MIC സ്ഥലം വിട്ടു നൽകും - വിവാദങ്ങൾക്ക് വിട!

ടാറ്റ ആശുപത്രി, MIC, പിന്നെ എൻ എ നെല്ലിക്കുന്നും - ആരംഭത്തിലെ കല്ലുകടികൾ 


കാസർക്കോട് ജില്ലയിൽ ടാറ്റായുടെ അഞ്ഞൂറ് ബെഡുകൾ ഉള്ള ആശുപത്രി പ്രഖ്യാപിച്ചത് മുതൽ ജില്ലക്കാർ ആവേശത്തിലാണ്, ജില്ലയുടെ ആരോഗ്യ രംഗത്തെ പരിവേദനങ്ങൾ ചെറിയൊരാശ്വാസം ആവുമല്ലോ എന്നതാണ് ഏവരെയും സന്തോഷിപ്പിച്ചത്.
എന്നാൽ രണ്ടാം ദിനം തന്നെ കല്ല് കടി എന്ന കണക്കെ വിവാദവും കൂടെ വന്നു.
കാസർക്കോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ വില്ലേജിലാണ് സർക്കാർ ടാറ്റക്കായി പതിനഞ്ചേക്കര് സ്ഥലം അനുവദിച്ചത്.
Image may contain: one or more people and text
ശരിക്കും പറഞ്ഞാൽ, ചട്ടഞ്ചാലിൽ നിന്നും കാസർക്കോട്ടേക്കുള്ള നാഷണൽ ഹൈവേയിൽ തെക്കിൽ ഹെയർ പിന് വളവിനു മുകളിലുള്ള കാട് നിറഞ്ഞ ചെങ്കുത്തായ  കുന്നാണ് സർക്കാർ അനുവദിച്ചു നൽകിയിരുന്നത്. സ്ഥലം പരിശോധിച്ച ടാറ്റ ടീം ഇത് നിർമ്മാണത്തിന് അനുയോജ്യമല്ല എന്നറിയിച്ചു, തുടർന്ന്, ചട്ടഞ്ചാലിലെ പൗര പ്രമുഖരുമായും രാഷ്ട്രീയ നേതാക്കളോടും കൂടിയാലോചിച്ചു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സമസ്തയുടെ സ്ഥാപനമായ MIC (മലബാർ ഇസ്‌ലാമിക് കോംപ്ലക്സ്) ന്റെ സ്ഥലംടാറ്റയ്ക്ക് കാട്ടി  കൊടുത്തു. അത് അനുയോജ്യമാണ് എന്ന റിപ്പോർട്ടാണ് ടാറ്റ ജില്ലാ അധികൃതരെ അറിയിച്ചത്. നിർമ്മാണം നടത്തുന്നതിൽ തങ്ങൾക്ക് വിയോചിപ്പില്ല എന്നും കമ്മിറ്റി കൂടി തീരുമാനിക്കണം എന്നും അവർ അറിയിക്കുകയും ചെയ്തു, എന്നാൽ  ഉടൻ തന്നെ കളക്ടറുടെ നേതൃത്തത്തിൽ പ്രവർത്തി ആരംഭിക്കുകയും ചെയ്തു. ഇതൊക്കെയും ഏപ്രിൽ 11 വൈകുന്നേരം വരെയുള്ള കഥകൾ - (Utharadesham News Link)


Image may contain: text
എന്നാൽ മാനേജ്‌മെന്റ് മീറ്റിങ് ചേരാതെ വിഷയത്തിൽ നിലപാടെടുക്കാൻ സാധിക്കില്ല എന്ന് MIC അറിയിക്കുകയും വിഷയത്തിൽ ഇടപെടണം എന്ന് പറഞ്ഞു അവർ കാസർക്കോട് എംഎൽഎ എൻ എ നെല്ലിക്കുന്നിന് നൽകിയ കത്ത് വിവാദമാകുകയും ചെയ്തു!!




mic മാനേജ്‌മെന്റിന്റെ കത്ത് ലഭിച്ച ഉടനെ, എൻ എ നെല്ലിക്കുന്ന് എം എൽ എ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു ജില്ലാ കളക്ടർക്ക് മറ്റൊരു കത്ത് സ്വന്തം ലെറ്റർ ഹെഡിൽ നൽകി. ഈ രണ്ടു കത്തുകളും പിടിച്ചു സോഷ്യൽ മീഡിയയിൽ അടിപിടി കൂടുന്നതാണ് നാം പിന്നീട് കാണുന്നത്, വിവാദമായതോടെ പലരും വിഷയം അന്വേഷിച്ചു ബന്ധപ്പെട്ടിരുന്നു. നാട്ടിലുള്ള പത്ര പ്രവർത്തകർ അടക്കമുള്ളവരെ വിളിച്ചു ഞാനും കാര്യം അന്വേഷിച്ചിരുന്നു.

Share/Bookmark

Apr 12, 2020

UAE ഫുജൈറ ബദിയ മസ്ജിദിന്റെ ചരിത്രം (അനുഭവ കുറിപ്പ്)


UAE ഫുജൈറ ബദിയ മസ്ജിദിന്റെ ചരിത്രം




UAEയുടെ ഫുജൈറയിലാണ് 1446ല്‍ ഓട്ടോമന്‍ ഭരണകാലത്ത് നിർമിച്ച ഈ പള്ളി ചരിത്ര രേഖകളില്‍ നിന്നും ആരാണ് പണിതത് എന്ന് വ്യക്തമല്ല. വലിയ മാറ്റം കൂടാതെ ഇപ്പോഴും ഈ പള്ളിയെ സൂക്ഷിക്കുന്നു എന്നത് വളരെ പ്രശംസയുളവാക്കുന്നു.

Image may contain: one or more people, people standing and outdoor

ഫോട്ടോ 1 - ബദിയ മസ്ജിദിന് മുന്നില്‍ ലേഖകനും അദ്ദേഹത്തിന്റെ ഭാര്യ പിതാവും - ചിത്രം  24-10-1991ല്‍ പകർത്തിയത്.

Share/Bookmark

Apr 11, 2020

കാസർക്കോട് ജില്ലാ വികസനം - കണക്കുകൾ സംസാരിക്കട്ടെ..

കാസർക്കോട് ജില്ല - കണക്കുകൾ സംസാരിക്കട്ടെ.

(നോട്ട് - 2019 ഇൽ എഴുതിയ ലേഖനമാണ്, എന്ത് കൊണ്ടോ പബ്ലിഷ് ചെയ്തിരുന്നില്ല , കൊറോണ കാലത്ത് കാസർക്കോട് ജില്ലയുടെ അപര്യാപതത ചർച്ച ചെയ്യുന്ന സമയത്ത്  ചർച്ചാ വിഷയം എന്ന നിലയിൽ ഇപ്പോൾ പബ്ലിഷ് ചെയ്യുന്നു)

Kasaragod district - Wikidataകേരളം ആരു ഭരിച്ചാലും കാസർക്കോട് ജില്ലയ്ക്ക് കാര്യമായ മെച്ചം ഉണ്ടാവാറില്ല എന്നതാണ് നേരനുഭവം.. 

ഈ വിഷയത്തിൽ സാധാരണഗതിയിൽ നാമെല്ലാവരും കേരള സർക്കാരുകളെയാണ് പ്രതി സ്ഥാനത്ത് നിർത്താറുള്ളത്, വിഷയത്തെ മറ്റൊരു ആംഗിളിൽ കൂടി നോക്കിക്കാണാനാണു ഇവിടെ ശ്രമിക്കുന്നത്.

കാസർകോടിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് സംസ്ഥാന സർക്കാരിനെ മാത്രം പഴി ചാരുന്നതിന് മുൻപ്, നമുക്ക് നമ്മുടെ ത്രിതല പഞ്ചായത്തുകളുടെ അവസ്ഥ കൂടി പരിശോധിക്കുന്നത് നന്നാവും എന്നു തോന്നുന്നു.

അതായത് ഓരോ പഞ്ച വത്സര പദ്ധതികളിലും പ്രഖ്യാപിക്കുന്ന പദ്ധതി തുകകകളുടെ എത്ര % ഫണ്ടുകളാണ്‌ ചിലവഴിക്കുന്നത്, എത്ര ലാപസായി പോകുന്നു എന്നുള്ളതിന്റെ കണക്ക് നമുക്ക് സംഘടിപ്പിക്കാൻ സാധിക്കണം. ഒരു RTI സമർപ്പിച്ചാൽ വളരെ എളുപ്പത്തിൽ ലഭ്യമാകാവുന്ന കണക്കുകളാണ് ഇത്. (നാട്ടിലുള്ള സാമൂഹിക പ്രവർത്തകർ ഈ കാര്യത്തിൽ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു)

അതിലെ ഡാറ്റകൾ പരിശോധിച്ച് കൃത്യമായ റിപ്പോർട്ടുമായി ജനങ്ങളുടെ മുൻപിൽ സമർപ്പിച്ചാൽ, ഇത്രയും കാലം നമ്മൾ കണ്ണും പൂട്ടി വോട്ട് ചെയ്തതിന്റെ ബാലൻസ് ഷീറ്റ് അവർക്ക് നൽകാൻ സാധിക്കും.

Share/Bookmark

Mar 20, 2020

കൊറോണ സർക്കാർ ഐസ് കട്ടക്ക് പെയിന്റടിക്കുന്നു

കൊറോണ സർക്കാർ ഒരു ചുക്കും ചെയ്യുന്നില്ല 

സർക്കാർ ഐസ് കട്ടക്ക് പെയിന്റടിക്കുന്നു !!

കൊറോണയെ ഖത്തറിലിരുക്കുന്ന പ്രവാസി നിരീക്ഷിക്കുന്ന വിധം!!
            നാട്ടിലെത്തുന്ന പ്രവാസികൾ വീട്ടിലിരിക്കുന്നില്ല ചാടി പോകുന്നു!!!  

ഇതാണ് കേരളത്തിലെ പ്രധാന സംസാര വിഷയം 
കേരളത്തിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നിയമ സഭ മുതൽ എല്ലാ മീഡിയകളിലും നമ്മുടെ ആരോഗ്യമന്ത്രി പ്രസ്താവിച്ചു കൊണ്ടിരിക്കുന്നതും ഇത് തന്നെ.
ആദ്യത്തെ കേസ് ഉണ്ടായി ഇന്ന് പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടയ്ക്ക് ഇതേ പായാരം പല തവണ പല തലത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
എന്ത് നിലപാടാണ് സർക്കാർ ഇതിനെതിരെ സ്വീകരിച്ചത്?
break_the_chain  ക്യാമ്പയിൻ നടത്തുന്ന പരസ്യങ്ങൾക്ക് ചിവഴിക്കുന്ന ചെറിയൊരു തുക കൊണ്ട് പരിഹരിക്കാൻ സാധ്യമാകുന്ന വിഷയത്തിൽ ഒരു നിലപാടും സ്വീകരിക്കാതെ കേരളം ജനതയെ മുഴുവൻ ദുരിതത്തിലാഴ്ത്താൻ മന്ത്രിക്കും പരിവാരങ്ങൾക്കും എന്താ ഇത്ര വാശി?

മന്ത്രി മുഖ്യനും ആരോഗ്യമന്ത്രിയും കൊറോണ വ്യാപനം തടയാൻ  ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട് എന്ന് ടെലിവിഷൻ പത്ര മാധ്യമങ്ങൾ കാണുന്ന ആളുകൾക്ക് തോന്നുന്നുണ്ട്.

Image may contain: textനമുക്കറിയാം, കൊറോണ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌താൽ മാത്രമേ വ്യാപിക്കുകയുള്ളൂ, കേരളത്തിൽ സ്വന്തം നിലക്ക് രോഗ വൈറസ് ഇല്ല എന്നും. ഇറ്റലിക്കാർ വഴി കേരളത്തിൽ എത്തിയപ്പോൾ മനസ്സിലായതാണ് നമ്മുടെ എയർപോർട്ട് വഴിയാണ് രോഗം വന്നത് എന്ന്. ചൈന ദക്ഷിണ കൊറിയ ഇറാൻ സിംഗപ്പൂർ ജപ്പാൻ ഒക്കെ രോഗം പടർന്നു ഇറ്റലിയിൽ അതിന്റെ ആരംഭ ദിശയിലാണു രോഗം എന്നുള്ളത് കൊണ്ട് അവരെ അത്രയധികം ശ്രദ്ധിച്ചിരുന്നില്ല എന്നാണ് അന്ന് പറഞ്ഞിരുന്ന ന്യായം.

Share/Bookmark

Feb 18, 2020

മൗലാനാ മൗദൂദിയും കെ. കരുണാകരനും

മൗലാനാ മൗദൂദിയും കെ. കരുണാകരനും

മാളക്കടുത്ത് ചക്കാംപറമ്പിലെ അമ്പലത്തില്‍ ഉത്സവം നടക്കുകയായിരുന്നു. ധാര്‍മിക ബോധമില്ലാത്ത രണ്ട് മുസ്‌ലിം കുട്ടികള്‍ ഉത്സവത്തിനിടയില്‍ ചെറിയ തല്ലുണ്ടാക്കി. ആലപ്പുഴയിലെ പ്രബല കുടുംബാംഗമായ എച്ച്.ഒ അബ്ദുല്‍ ഖാദറാണ് അന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു. തല്ലുകേസ് അദ്ദേഹത്തിന്റെ അടുത്തെത്തി. രണ്ട് പേരില്‍ ഒരാളെ വിളിച്ച് അദ്ദേഹം ശക്തമായി ശകാരിച്ചു. ഒന്ന് വിരട്ടി വിടുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ അവനും അവന്റെ ഉപ്പയും സ്റ്റേഷനിലേക്ക് കയറിവന്നു. ഹറാംപിറന്നവന്‍ തുടങ്ങിയ തെറിവിളികള്‍ ഡി.വൈ.എസ്.പിക്ക് നേരെ ചൊരിഞ്ഞു. കേട്ട തെറിയുടെ ആഘാതത്തില്‍ അദ്ദേഹം സ്തംഭിച്ചുനിന്നു. സര്‍വീസില്‍ ഇങ്ങനെ ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. ആ ദിവസം അങ്ങനെ തീര്‍ന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അഞ്ച് ജീപ്പ് നിറയെ പോലീസ് മാളയിലെത്തി. അവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. പലരെയും അറസ്റ്റ് ചെയ്തു. ചിലരെ മര്‍ദിച്ചു. മറ്റു ചിലരെ ചോദ്യം ചെയ്തു. പോലീസ് പ്രദേശത്ത് തമ്പടിച്ചു. മുസ്‌ലിം സമുദായത്തിലെ ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ലീഗിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെ പലരും ഒളിവില്‍ പോയി. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഒരു പിടിത്തവുമില്ല. പല വഴികളും ആലോചിച്ചുകൊണ്ടിരിക്കെ ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു. എറണാകുളത്തുള്ള അഡ്വക്കറ്റ് പി.കെ കുഞ്ഞാലുവുമായി ബന്ധപ്പെട്ട് സുലൈമാന്‍ സേട്ട് സാഹിബിനെ കാണാന്‍ ഏര്‍പ്പാട് ചെയ്തു. ഞങ്ങള്‍ എറണാകുളത്ത് ചെന്നു. കുഞ്ഞാലു വക്കീലിനെ കണ്ട ശേഷം സേട്ടിന്റെ വീട്ടില്‍ പോയി. മാളയിലെ ഭീകരാവസ്ഥ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും പരിഹാരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഇപ്പോള്‍ തന്നെ ഫോണ്‍ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. താങ്കള്‍ ഞങ്ങളുടെ കൂടെ മാളയിലേക്ക് വരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 'അത് വേണോ?' എന്ന് സേട്ട് സാഹിബ്. 'വന്നേ പറ്റൂ' എന്ന് ഞങ്ങളും. അങ്ങനെ അദ്ദേഹം ഞങ്ങളുടെ കൂടെ പോന്നു. നേരെ മാള ജുമുഅത്ത് പള്ളിയിലേക്കാണ് പോയത്. സേട്ട് വന്ന വിവരം അറിഞ്ഞപ്പോള്‍ ആളുകള്‍ തടിച്ചുകൂടി (എറണാകുളത്തുനിന്ന് മാളയിലേക്കുള്ള യാത്രക്കിടെ നടന്ന സംഭവങ്ങളെല്ലാം അദ്ദേഹത്തിന് കൃത്യമായി വിശദീകരിച്ചുകൊടുത്തിരുന്നു). പള്ളിയില്‍നിന്നും സ്റ്റേഷനിലേക്ക് പോകാന്‍ കാറ് തയാറായി. കാറ് വേണ്ട, നടന്നുപോകാം എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ആ പറച്ചിലിന് വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു. മുസ്‌ലിംകള്‍ അനാഥരല്ല എന്ന് അങ്ങാടിയിലുള്ള വിവിധ ജാതിമതവിഭാഗങ്ങള്‍ അറിയട്ടെ. മുസ്‌ലിംകള്‍ക്കും നേതാക്കളുണ്ടെന്ന് ബോധ്യപ്പെടട്ടെ. അതിനു വേണ്ടിയാണ് അങ്ങാടിയിലൂടെ നടക്കാന്‍ തീരുമാനിച്ചത്. സേട്ട് സാഹിബും ഞങ്ങളും അങ്ങാടിയിലേക്കിറങ്ങി. അദ്ദേഹത്തിന്റെ വേഷവും വ്യക്തിപ്രഭാവവും ഗാംഭീര്യവും കണ്ട് ജനങ്ങള്‍ അന്തംവിട്ട് നിന്നു. ആളാരാണെന്ന് അറിയാന്‍ അവര്‍ക്ക് ആകാംക്ഷയായി. ഞങ്ങള്‍ സ്റ്റേഷനിലെത്തി. എസ്.ഐ, എ.എസ്.ഐ തുടങ്ങിയവരോട് സേട്ട് സാഹിബ് സംസാരിച്ചു. ഞങ്ങള്‍ പറഞ്ഞതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് അവര്‍ അദ്ദേഹത്തോട് പറഞ്ഞത്. അത് കേട്ടുകൊണ്ടിരിക്കെ ഇടക്കിടെ സേട്ട് സാഹിബ് ഞങ്ങളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ശേഷം ഡി.വൈ.എസ്.പിയെ കാണാന്‍ മാളയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോയി. പക്ഷേ, കാണാന്‍ പറ്റിയില്ല. ഫോണില്‍ വിളിച്ച് കിട്ടിയതുമില്ല. സേട്ട് സാഹിബ് വന്ന വിവരം അറിഞ്ഞ് ഒഴിഞ്ഞുമാറിയതായിരിക്കാം. തൃശൂരിലേക്ക് പോയി ഡി.എസ്.പിയെ കണ്ട് വിശദമായി സംസാരിച്ചു. സേട്ട് സാഹിബിന്റെ നിര്‍ബന്ധം പരിഗണിച്ച് ഡി.എസ്.പി ഉത്തരവാദപ്പെട്ടവരെ ഫോണില്‍ വിളിച്ചു. ആരെയും അന്വേഷിച്ച് ഇനി മാളയിലേക്ക് ചെല്ലേണ്ടതില്ല എന്ന് നിര്‍ദേശിച്ചു. അതോടെ മാളയിലുള്ളവര്‍ക്ക് ശ്വാസം വീണു. ഡി.എസ്.പി ചക്കേരിയുടെ കൈയില്‍ പിടിച്ച് ഞാന്‍ പറഞ്ഞു: 'സാറേ, മാളയില്‍ 95 ശതമാനവും മീന്‍പിടിത്തക്കാരും ചുമട്ടു തൊഴിലാളികളുമാണ്. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയിലാകും. അതുകൊണ്ട് കേസ് ഒഴിവാക്കണം.' അദ്ദേഹം എന്റെ മുഖത്തേക്ക് വല്ലാതെ തുറിച്ചുനോക്കി. ഒന്നും പറഞ്ഞില്ല. എന്തായാലും, മാസങ്ങള്‍ കഴിഞ്ഞ് കോടതി കേസ് വിളിച്ചു. ഡി.വൈ.എസ്.പി എച്ച്. ഒ അബ്ദുല്‍ ഖാദര്‍ ഹാജരായില്ല. അങ്ങനെ കേസ് തള്ളപ്പെട്ടു. എല്ലാവരും രക്ഷപ്പെട്ടു.
ഈ സംഭവത്തില്‍, പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ കുഞ്ഞുമോന്‍ എന്നയാളെ ചികിത്സിക്കാനും പറവൂരില്‍ ഉഴിച്ചില്‍ നടത്താനും ആവശ്യമായ ചെലവ് ഞങ്ങള്‍ വഹിച്ചു. കൊടിയ ജമാഅത്ത് വിരോധിയായിരുന്നു കുഞ്ഞുമോന്‍.
1969-ല്‍ ആണെന്ന് തോന്നുന്നു, ആര്‍.എസ്.എസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിക്കണമെന്ന് എ.ഐ.സി.സി പ്രമേയം പാസ്സാക്കി. ഉടന്‍ ജമാഅത്ത് കേന്ദ്രത്തില്‍നിന്ന് സര്‍ക്കുലര്‍ വന്നു. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളെ സന്ദര്‍ശിച്ച് ജമാഅത്തിനെ പരിചയപ്പെടുത്തുകയും തെറ്റിദ്ധാരണ നീക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ടായി. അതനുസരിച്ച്, ഞാനും പുത്തന്‍ചിറ ഹമീദ് മാഷും മാരേക്കാട് ഖാദര്‍കുട്ടി മാഷും ചേര്‍ന്ന് കെ. കരുണാകരന്റെ അപ്പോയിന്‍മെന്റ് വാങ്ങി. അദ്ദേഹം അന്ന് എം.എല്‍.എ ആണ്. മാളയിലെ കോണ്‍ഗ്രസ് ഓഫീസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പ്രശ്‌നം സംസാരിച്ചപ്പോള്‍ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ജമാഅത്തിനെ വലിച്ചിട്ടത് തൂക്കം ഒപ്പിക്കാനാണ്.' എന്നാലും എ.ഐ.സി.സി യോഗം ചേരുമ്പോള്‍ തെറ്റിദ്ധാരണ നീക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. കേന്ദ്ര നിര്‍ദേശപ്രകാരം 'ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം', 'ഇസ്‌ലാമിനെ പരിചയപ്പെടുക' എന്നീ പുസ്തകങ്ങള്‍ കരുണാകരന് നല്‍കി. കരുണാകരന്‍ പുസ്തകം കൈയിലെടുത്തു. ചട്ടയില്‍ മൗലാനാ മൗദൂദി എന്ന പേര് കണ്ടതും ആവേശത്തോടെ അദ്ദേഹം പറഞ്ഞു: 'മൗലാനാ മൗദൂദിയോ, അത് ഞങ്ങളുടെ ആളാണ്.' ഞങ്ങള്‍ അത്ഭുതപ്പെട്ടു. 'സാറേ, മൗലാനാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവാണ്.' അപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: 'ഏത് സ്ഥാപക നേതാവായാലും മൗദൂദി ഞങ്ങളുടെ ആളാണ്.' അങ്ങനെ പറയാനുള്ള കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി: 'മൗലവിക്കറിയില്ലേ, ഇന്ത്യാ വിഭജന പ്രക്ഷോഭം നടക്കുന്ന സന്ദര്‍ഭം. വിഭജനത്തിനെതിരെ മൗലാനാ ആസാദിനെ പോലെ ശക്തമായി പോരാടിയ വ്യക്തിയാണ് മൗദൂദി. ഈ വിഷയത്തിലുള്ള മൗദൂദിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും എ.ഐ.സി.സി ഇന്ത്യയൊട്ടുക്കും സൗജന്യമായി വിതരണം ചെയ്തിരുന്നു.' രണ്ട് കൈപടങ്ങളും നീട്ടി അഭിമാനത്തോടെ കരുണാകരന്‍ തുടര്‍ന്നു: 'ഇതാ ഈ കൈകള്‍കൊണ്ട് ധാരാളം ലഘുലേഖകള്‍ ഞാനും വിതരണം ചെയ്തിട്ടുണ്ട്.'

Share/Bookmark

Jan 2, 2020

Why Sardar Patel would have opposed NPR, NRC and CAA

Why Sardar Patel would have opposed NPR, NRC and CAA

Anyone born in India should be considered an Indian citizen. Period.

 2 January, 2020 12:15 pm
A protest against Citizenship (Amendment) Act, after Friday prayers, at Jama Masjid | PTI
A protest against Citizenship (Amendment) Act, after Friday prayers, at Jama Masjid | PTI

We have all heard of NRI families who consciously choose to have their baby in the United States so that the child is automatically a US citizen from day one. For this ‘privilege’ of jus soli, or citizenship by birth, NRIs must thank this man:
Dred Scott, circa 1857 | Wikimedia Commons
In 1857, when Indians were mutinying against the British Raj, Dred Scott was a slave in the United States who appealed to the US Supreme Court for his freedom and that of his family. The US Supreme Court ruled that African Americans like him were not US citizens, even if they were born in the US and lived all their lives there, in slavery.
The Dred Scott case accelerated the anti-slavery movement that led to the US Civil War. Thereafter, in 1868, the United States passed the 14th amendment to the US Constitution that said, “All persons born or naturalized in the United States, and subject to the jurisdiction thereof, are citizens of the United States and of the State wherein they reside…”

Share/Bookmark